SEQUEL 09

മൂന്നാമത്തെ വഴി

കവിത കെ ഗോപിനാഥൻ നാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ. പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ. ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

ജി.ഐ.എഫ്

കഥ വിമീഷ് മണിയൂർ ബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു...

കോപ്പ്

മലവേട്ടുവ ഗോത്രഭാഷാകവിത ലിജിന കടുമേനി മാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ മൂത്തവക്ക് പുളികറി ഉതിര് തന്നെ ളയ്വെ മീന്പീരെ അലന്തൻ ഏന്റെ ളയ്വെ പാലടെ അലന്തൻ ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ്...

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

കഥ അർജുൻ രവീന്ദ്രൻ ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’ മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്. 2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻ മരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്. മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

ഒരു ജനതയുടെ എനർജി

അനുസ്മരണം ജയചന്ദ്രൻ തകഴിക്കാരൻ വർഷം, 1999. സിരകളിൽ ആളി പടരുന്ന ലഹരി പോലെ നാടകത്തേയും നാടൻപാട്ടുകളേയും കൊണ്ട് നടക്കുന്ന കാലം. അന്നും ഇന്നും അങ്ങനെ തന്നെയാണ്. മലയാള സിനിമയിലെ ജനകീയനായ നടൻ, അനൂപ് ചന്ദ്രൻ...

ഒരു ജനതയുടെ ബാനർ

അനുസ്മരണം സി. എസ്. രാജേഷ് കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ...

കാമജലധി

കവിത വിജയരാജമല്ലിക ആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നു എന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നു കാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നു കൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസം എങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു! *Auralism is a sexual fetish ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...

മരണാനന്തരം

വായന വിജേഷ് എടക്കുന്നി മരണാനന്തരം കവിതകൊണ്ടൊരാൾ ഉയിർത്തെഴുന്നെൽക്കുന്നു. കാറ്റിലുലഞ്ഞാടുന്നൊരപ്പൂപ്പൻ താടി പോലെ ദിശയറിയാതെ ഊരു ചുറ്റുന്നു. പണ്ടെപ്പോഴോ കുറിച്ചു വെച്ച കവിതകൾ ആത്മാവിൽ അയാൾക്ക് അന്നവും അഭയവുമാകുന്നു. ആത്മഹത്യ കൊണ്ടയാൾ തന്റെ ജീവിതത്തെ അന്വർത്ഥമാക്കുന്നു. കാലങ്ങളിലൂടൂർന്ന്...

ഡൊമസ്റ്റിക്കല്ലാത്ത ഡയലോഗ്സ്

വർത്തമാനം 'കോംപ്രമൈസ്' എന്ന വാക്കിനോടാണ് വാണിജ്യ സിനിമാലോകത്ത് സംവിധായകർ ഏറ്റവും വിധേയപ്പെട്ടിരിക്കുന്നത്. താരം, നിർമ്മാതാവ്, വിതരണക്കാർ, തിയേറ്ററുകൾ എന്നിങ്ങനെ തുടങ്ങി ഫാൻസ് വരെ ഒരു ഭാഗത്ത്. മതം, രാഷ്ട്രീയം, വർഗ്ഗീയ സംഘടനകൾ എന്നിങ്ങനെയുള്ളവ മറുവശത്ത്....
spot_imgspot_img