HomeTHE ARTERIASEQUEL 104

SEQUEL 104

അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ

ഡോ. ശാലിനി. പി ഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. അഖിൽ സത്യൻ, മറ്റൊരു സത്യൻ അന്തിക്കാട്...

ജീവിതം ‘പായ’ വിരിക്കുന്നു

The REader's VIEW അന്‍വര്‍ ഹുസൈന്‍ കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ കഥാ സമാഹാരങ്ങളിലൂടെ എക്കാലത്തെയും മികച്ച കഥകളാണ് മനോജ് സംഭാവന ചെയ്തത്. താന്‍ കണ്ടുമുട്ടിയ...

നാട് കടക്കും വാക്കുകള്‍ -‘എടവലം’

അനിലേഷ് അനുരാഗ് മാസങ്ങൾക്ക് മുൻപൊരു ദിവസം രാവിലെ സ്റ്റാഫ് റൂമിൽ വച്ച് കണ്ട തലശ്ശേരിക്കാരനായ സഹപ്രവർത്തകനോട് തലേ ദിവസം അവധിയായതിൻ്റെ കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: "എടവലത്തൊരു മങ്ങലമുണ്ടായിരുന്നു. പോവാണ്ടിരിക്കാൻ പറ്റൂല്ലപ്പ" അമ്മ...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർ എഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം. ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ ) സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും! അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്. - യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

ഉണർച്ച, തെളിച്ചം, സ്വപ്‌നം

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 22 രോഷ്നി സ്വപ്ന എന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു സിനിമകൾ. നിശബ്ദത എന്റെ കൂടപ്പിറപ്പായിരുന്നു. ആരോടും മിണ്ടാൻ ഇഷ്ടമില്ലാത്ത, വളരെ വിരളമായി ആളുകളോട് ഇണങ്ങുന്ന ഒരു കുട്ടി. അധികം കൂട്ടുകാരില്ല....

മുത്തശ്ശിയമ്മ

(കവിത) പ്രകാശ് ചെന്തളം കുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം . ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും. സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...

കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

(PHOTO STORIES) അരുണ്‍ ഇന്‍ഹാം ഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശം ഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന...

സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍

വിനോദ് വിയാര്‍ മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല. കൂടിക്കുഴഞ്ഞും ഇടിഞ്ഞും ഗര്‍ത്തത്തില്‍പ്പെട്ടതു പോലെ വിലപിച്ചും ഭ്രാന്തജല്പനങ്ങള്‍ പേറുന്ന മനസ്സുകൊണ്ട് ഗര്‍ജ്ജിച്ചും മനുഷ്യര്‍...
spot_imgspot_img