SEQUEL 80

കറുത്ത കരയുള്ള മുണ്ട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ക്രിസ്മസിൻ്റെയും പുതുവർഷത്തിൻ്റെയും നിറമുള്ള ബാല്യകാലവും ആഘോഷരാവുകളുടെ കൗമാര ഓർമ്മകളും മനസ്സിൻ്റെ പിന്നാമ്പുറത്തേക്ക് മാറിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഡിസംബറിലെ ഓരോ മഞ്ഞുകാലവും ജനുവരിയിലെ പുതുവർഷ പിറവിയും ഓർമകളിൽ മറവിയില്ലാത്ത നൊമ്പരവുമുണർത്തുന്നു. ഉണർവിൻ്റെയും ഉന്മേഷത്തിൻ്റെയും സന്തോഷ...

The President

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The President Director: Mohsen Makhmalbaf Year: 2014 Language: Georgian ഒരു സാങ്കല്‍പ്പികരാജ്യത്ത് ഭരണവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയാണ്. ഏകാധിപതിയായ പ്രസിഡന്റിനും പരിവാരത്തിനുമെതിരെയാണ് കലാപം. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, പ്രസിഡന്റിന് നില്‍ക്കക്കള്ളിയില്ലാതാവുന്നു. കുടുംബത്തെയൊക്കെ...

ഒരന്ത്യത്തിന്റെ അസ്വാസ്ഥ്യം : നരനായാട്ടിന്റെ ചരിതം

ലേഖനം ഷഹീർ പുളിക്കൽ “ശരി നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? അവൻ നിരാശനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു നിഗൂഢതയും എന്നെ ഇത്രമാത്രം വേദനിപ്പിച്ചിട്ടില്ല. എനിക്ക് നീഗ്രോകളെ ഇഷ്ടമാണ്, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവർക്കുവേണ്ടി എന്തെങ്കിലും...

ആരും കാണാത്ത ചില മരണങ്ങൾ

കവിത ശ്രീലേഖ എൽ. കെ മരണമെത്തുമ്പോൾ ഞാനറികയില്ലെങ്കിലും വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായും ഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ ജലമൊരൽപം പകർന്നു തന്നീടണം വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ അധരമൽപ്പമായ് ചേർത്തു വെച്ചീടണം പറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ വെറുതെ ബാക്കി വെച്ച...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

ലൈഫ് @2020

കഥ മുഹ്സിന കെ. ഇസ്മായിൽ “ദാ, തക്കാളി.” ഓട്ടോറിക്ഷയിൽ നിന്നുമിറക്കി വെച്ച രണ്ടു വലിയ പെട്ടികൾ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് സാറ. “അപ്പോ സാമ്പാറുകഷ്ണോ?” “ഇതിപ്പോ രണ്ടുപെട്ടിക്ക് അൻപതു രൂപയുള്ളു. സാമ്പാറിന്റെ കാര്യം ഞാനങ്ങു മറന്നു. ഇന്നിപ്പൊ...

ട്രോൾ കവിതകൾ – ഭാഗം 34

വിമീഷ് മണിയൂർ മഞ്ഞനിറം കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്. ഖേദിക്കുന്നു ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ്...

മീസാൻ കല്ലിന് ചോദിക്കാനുണ്ട്

കവിത മുർഷിദ് മോളൂർ നിങ്ങളെന്തിനാണ് ഇരുൾഭയം നിറഞ്ഞ മനസ്സുകൊണ്ട് ഇതുവഴി അലയുന്നതെന്ന് മീസാൻ കല്ലുകൾക്കറിയണമെന്നുണ്ടായിരുന്നു. ശ്മശാനങ്ങൾ സ്വപ്‌നങ്ങൾ അടക്കം ചെയ്യപ്പെട്ട താജ്മഹലുകളല്ലേ.. ?! ഒരായുസ്സിന്റെ രക്തചലനങ്ങൾക്ക്, പടർന്നുപിടിച്ച സ്നേഹമുല്ലകൾക്ക് പകരം ഒരിറ്റു കണ്ണീരിൽ മണ്ണു കുഴച്ചുണ്ടാക്കിയ കളിവീടുപോലെയല്ലേ ?! ഇനി പിറക്കാത്ത പകലുകളുടെ ചിറകുകെട്ടി രണ്ടറ്റം അവസാനിപ്പിച്ച തിയ്യതിക്കുളിൽ നിന്ന് പിന്നെയും ആത്മാക്കൾക്ക് ഉണർന്നിരിക്കണമെന്നാകയാൽ ഓരോ കല്ലറകളും വാതിലില്ലാത്ത പാർപ്പിടങ്ങൾ തന്നെയല്ലേ ?! ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

സങ്കടങ്ങളോട് മിണ്ടുന്ന ഒരു പുസ്തകം

വായന പ്രസാദ് കാക്കശ്ശേരി 'നാം ഒരു തോറ്റ ജനതയാണ് 'എന്ന സങ്കടലിഖിതങ്ങളുടെ സമൂഹ ബോധ്യത്തിൽ നിന്ന് 'എനിക്കും വിജയിക്കാനാവും ' എന്ന സ്വയം ഉറപ്പിക്കൽ പരിശ്രമത്തിലേക്ക് വ്യക്തി അഹം ബോധത്തോടെ നീങ്ങുന്നിടത്ത് വിപണി എപ്രകാരമാകും ഇടപെടുക?...
spot_imgspot_img