HomeTHE ARTERIA

THE ARTERIA

കാവ്യനീതി

കവിതവി ജയദേവ് ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത് ഒരു കവിതയെഴുതാന്‍ മാത്രമായിരുന്നു, ഞാനും പിന്നെ അവളും. മറിച്ചെന്നു പലര്‍ക്കും തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില്‍ വരവിന്റെ ഉദ്ദേശം എന്നിടത്ത് എഴുതിയുമിരുന്നു. കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ കടലാസ്സുമെടുത്ത് ഇരുന്നുകഴിഞ്ഞിരുന്നു. അവള്‍ കിടക്കയിലും, മേശപ്പുറത്തു ഞാനും. കവിത വന്നുതുടങ്ങിയിരുന്നു. വിരല്ത്തുമ്പത്തോളം. നാവിന്‍തുമ്പത്തോളം. എന്നിട്ടും ശരിക്കും വന്നില്ലല്ലോ. താമസമെന്താവും?.ഞാനെഴുതിത്തുടങ്ങുമായിരുന്ന കവിത ഇങ്ങനെ:ഒന്നു തൊടുന്ന മാത്രയിൽ പല പാളങ്ങളിട്ട്. പല വേഗങ്ങളോടിച്ച്.. ഒരുമ്മ കൊണ്ട്...

ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ – Story board

എഴുത്ത് : എൻ.എസ് ചിത്രീകരണം : ശ്രീകൃഷ്ണൻ കെ.പി "നായിന്റെ ഹൃദയം" എന്ന സിനിമയ്ക്ക് ശേഷം Sreekrishnan Kp സംവിധാനം നിർവഹിച്ച സിനിമയാണ് "ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ". കയ്യാവി, സൽമാൻ എന്നീ 2 പ്രധാന...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...

മരണമില്ലാത്ത ജോൺ

ലേഖനം മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ "ജോൺ, പ്രിയപ്പെട്ട ജോൺ ജീവിച്ചിരിക്കുന്നു നീ ഇന്നും! " എന്നുച്ചത്തിൽ സിനിമയും ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ, തിരക്കേറിയ തെരുവിൽ ആർത്തുവിളിച്ചു. പാറുന്ന നീളൻ മുടിച്ചുരുളുകൾ മാടിയൊതുക്കി, നരച്ച താടിരോമങ്ങളിൽ കരമോടിച്ച്, മുഷിഞ്ഞ ജുബയിൽ പരതി തീപ്പെട്ടിയും, ചുളിഞ്ഞ കാൽസ്രായിയിൽ...

ജി.ഐ.എഫ്

കഥ വിമീഷ് മണിയൂർബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു...

ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്: പ്രതിവിധി ബുദ്ധമതമോ? ഭാഗം -2അജിത് വാസു'സാഹോദര്യം' അഥവാ Fraternity ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്ന് കഴിഞ്ഞ ലക്കത്തിലെ വിശദീകരണത്തില്‍ നാം കണ്ടു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സമൂഹത്തില്‍...

നീലനിറമുള്ള വേരുകള്‍

വായന വിദ്യ പൂവഞ്ചേരിയുടെ “നീലനിറമുള്ള വേരുകള്‍” എന്ന കവിതാ സമാഹരത്തിലെ ‘ഒലിച്ചു പോവാതെ ‘ എന്ന കവിതയിൽ നിന്ന് രൂപപ്പെടുത്തിയ കഥ അനീഷ് ഫ്രാൻസിസ്ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷര്‍മിളയുടെ ഓര്‍മ്മയില്‍ ഒരു പൂ വിടര്‍ന്നു. നീലനിറമുള്ള...

“നിങ്ങൾ ദൈവമായിരുന്നെങ്കിൽ വസ്ത്രത്തെക്കുറിച്ചോർത്ത് ലജ്ജിച്ചേനേ”   * 1

കഥ വി എസ് അജിത്ത്            രജനീകാന്തും ഐശ്വര്യാറായിയും മ്മടെ ചാലക്കുടിക്കാരനും അഭിനയിച്ച 'യന്തിരൻ' എന്ന ചിത്രം കണ്ട് മടങ്ങിവന്ന രവീന്ദ്രൻ വർക്കേരിയയിലെ ലോൺട്രി ബിന്നിൽ ഉടുപ്പും ബനിയനും പാൻ്റ്സും അണ്ടർവയറും നിക്ഷേപിച്ചശേഷം നൂൽബന്ധമില്ലാതെ...

അയമുവും മോയിൻ ഖാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു ആയതാവാം അതിനു ഹേതു. കനം കുറഞ്ഞ എണ്ണമയമില്ലാത്ത കോലൻ തലമുടി. കറുത്ത കണ്ണട,...

മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ

ഗസൽ ഡയറി -2മുർഷിദ് മോളൂർറഫ്‌ത റഫ്‌ത വോ മെരേ ഹസ്തി കാ സാമാൻ ഹോ ഗയേ.. ഉസ്താദ് മെഹ്ദി ഹസൻ സാബ്, പ്രണയത്തിൻറെ നനവുണങ്ങാത്ത അനേകം ഗസലുകളുമായി ഹൃദയങ്ങളിൽ അലഞ്ഞു നടക്കുന്ന ഫകീർ..ആരുമല്ലായ്മയിൽ നിന്ന്, എല്ലാമെല്ലാമായിത്തീരുന്നവരെ ചേർത്തിയിരുത്തി...
spot_imgspot_img