SEQUEL 39

ഉടലൊരു ഭാഷയാണ്

(ഡോ.ആസാദിൻ്റെ ഉടലഴിക്കുമ്പോൾ എന്ന കവിതാ സമാഹാരത്തിൻ്റെ വായന ) ഡോ. സന്തോഷ് വള്ളിക്കാട്‌കവിതയിലേക്ക് ആസാദ് വീണ്ടും വരുന്നു. അസാദ് മലയാറ്റിലിൻ്റെ രണ്ടാം വരവ് ഉടലഴിച്ചു വെച്ചാണ്. ഉടൽ ഉയിരാകുന്ന ജീവിതാവബോധത്തിൻ്റെ നേർക്കാഴ്ച്ചയാണ് " ഉടലഴിക്കുമ്പോൾ...

വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999. 

കഥ ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കൂടി വന്ന സ്ഥിതിക്ക് ഇന്നിതിനൊരു തീരുമാനമാകുമെന്ന് കൂടി നിന്നവരൊക്കെ...

ജയിൽ

കവിത Dr.എസ് ഡി അനിൽ കുമാർമൗനം കൊണ്ട് നിങ്ങൾ പ്രേമം നുണഞ്ഞിട്ടുണ്ടോ? നോട്ടത്തിൽ കൊരുത്തെടുത്ത് ഇണചേർന്നിട്ടുണ്ടോ? പുഞ്ചിരികൊണ്ട് ഭൂമിയെ അമ്മാനമാടിയിട്ടുണ്ടോ? വാക്കുകൾ എയ്ത്  സൂര്യനെ തളച്ചിട്ടുണ്ടോ? സ്നേഹം കോരിക്കുടിച്ച് പൂർണ്ണചന്ദ്രനെ ഗർഭം ധരിച്ചിട്ടുണ്ടോ? അമാവാസിയിൽ ആലിംഗനത്തിൻ്റെ അഗ്നി കൊളുത്തിയിട്ടുണ്ടോ? നഗ്നമായ മനസ്സ് പരസ്പരം തിരിച്ചറിഞ്ഞ്...

വീട് വരയ്ക്കുന്ന രണ്ടു പേർ

കവിത നിഷഅങ്ങനെ .... മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട് അവർ  വീട് വരയ്ക്കാൻ തുടങ്ങി. ഒരാൾ വരച്ച ചിത്രത്തിൽ അമ്മ എപ്പോഴും അടുക്കളയിൽ  ദോശ ചുട്ടുകൊണ്ടിരുന്നു..... മുത്തശ്ശി കോലായിലിരുന്ന് കഥകൾ പറയുകയും മുറ്റത്തെ പൂമ്പാറ്റക്കാടിൽ കുട്ടികൾ ഊഞ്ഞാലാടുകയും വേനലിൽ  വിരിഞ്ഞ  പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു. അച്ഛനും, മുത്തച്ഛനും ഒരുമിച്ച് ആകാശത്ത് പച്ചക്കുടകൾ  നിവർത്തുകയും, അതിൽ അണ്ണാനും,...

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

ഉക്രൈൻ കവിതകൾ

വിവർത്തനം : ഡോ രോഷ്നി സ്വപ്നമിരോസ്ലാ ലൈയുക് ന്റെ കവിതകൾ Myrosla Laiuk     1 വെളുപ്പ്   നീലിച്ച ഒരു തടാകത്തിനടുത്തുള്ള ഇരുണ്ട രാത്രിയുടെ നടുവിൽ ഒരു മഞ്ഞ ഇരുമ്പ് വണ്ടി വന്നു നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.   എവിടെയാണെന്നത് എനിക്ക് പ്രശ്നമല്ല-   ഞാൻ ഈ കൈവരി പിടിക്കും   ഒഴിഞ്ഞ കുപ്പി പോലെ ഈ ലോകത്ത് തടഞ്ഞു...

ചേര

കവിത അഭിരാമി എം സോമൻപുതുമഞ്ഞ് കാപ്പിമരങ്ങളോടിണ ചേരുന്ന പാതിരയ്‌ക്ക് ക്ലാരയുടെ മരണചിന്തകൾ ചീവീടുകൾക്കൊപ്പം ഒപ്പീസു പാടി. അവൾ കസേരവലിച്ച് മഞ്ഞയിൽ പുള്ളിയുള്ള നൈലോൺ സാരി ഫാനിൽ കുരുത്തു, മുറുകിയെന്നുറപ്പാക്കി."മുറുക്കം പോരല്ലോ കൊച്ചേ.. നോക്കിക്കേ ഒരു മഞ്ഞച്ചേര പോലെ!...

ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ

ഫോട്ടോ സ്റ്റോറി രാജേഷ് ചെമ്മലശ്ശേരിഅതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു ഉണ്ടായവയാണ് പക്ഷികള്‍. എവിടെയും സ്വതന്ത്രരായി പാറി നടക്കാന്‍ ഉള്ള കഴിവാണ് പക്ഷികുലത്തിന്‍റെ ...

പച്ചയ്ക്ക് കൊളുത്തിയ ഭാഷ കൊണ്ടെഴുതിയ കവിതകൾ

ഡോ. കെ. എസ്. കൃഷ്ണകുമാർവായനാനുഭവം:  മൊണാലിസൻ (കവിത  സമാഹാരം) - ശ്യാം കൃഷ്ണ ലാൽ ഇത്ര നാളും കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ജീവിതത്തിനെ കൂടുതൽ സത്യപ്പെടുത്തുന്ന എഴുത്തുകൾ ചേർത്തു വച്ചതാണ് ശ്യാം കൃഷ്ണ...
spot_imgspot_img