HomeTHE ARTERIA

THE ARTERIA

ഫൈനാൻഷ്യൽ

കവിതഅളകനന്ദ ലാൽനാട്ടിലെ പെണ്ണുങ്ങക്കെല്ലാം തൊഴിലുറപ്പിന്റെ പണി കിട്ടിയേപ്പിന്നെയാണ് പുല്ലുംകെട്ടോ വിറകുംകെട്ടോ തലേലില്ലാതെ കുട്ടിമാളെ കാണാൻ തുടങ്ങിയത്. അവർക്കപ്പോ തന്നെ അമ്പത് കഴിഞ്ഞ പ്രായം കാണും. കയ്യില് പൈസ കിട്ടാൻ തുടങ്ങിയപ്പൊ മുതൽ വീട്ടിലെ ആടിനും പയ്യിനുമൊന്നും പാലില്ല, കെട്ടിയോന്റേ കീശേൽ ബീഡിക്കാശുമില്ല. കുട്ടിമാള് പ്രേമിച്ച്...

*മെഡൂസ

(കഥ)ഹരിത എച്ച് ദാസ്Women will not give up. We are fueled by a will to survive, whether we are inside prison or outside - Narges...

സുസ്ഥിര ജീവിതം: യുദ്ധം,  അപഹരണം, പ്രത്യയ ശാസ്ത്രം 

ലേഖനം ഉവൈസ് നടുവട്ടംജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ കെട്ടിപ്പടുത്ത പുരയിടവും അവന്റെ സമ്പാദ്യങ്ങളും സന്താനങ്ങളും. അവയെ ഭദ്രമാക്കാൻ രാപ്പകൽ ഭേദമന്യേ വിയർപ്പൊഴുക്കുന്നത്...

മാങ്കുളത്തെ പളുങ്കുചോലകള്‍

ഫോട്ടോ സ്റ്റോറി ഹാരിസ് ടി എംഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ് കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ, ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും കുമിളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും മലയോര ഗ്രാമസൗന്ദര്യവും നുകർന്നുള്ള ഒരു യാത്രയാണ് മനസ്സിലുണ്ടായിരുന്നത്. വന്യപ്രകൃതിയില്‍...

ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

(കവിത)വിനോദ് വിയാർഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു.ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

നടത്തം

കവിത ബിജു ലക്ഷ്മണൻ പ്രഭാത സവാരിക്കിടയിലെ ഞങ്ങളുടെ കണ്ടു മുട്ടൽ ഒരു കൊടും വളവായിരുന്നു.വീടോ പേരോ അറിയാത്തത്പുഞ്ചിരി കൊണ്ട് പ്രഭാതപ്പൊട്ട് തൊടാൻ ശ്രമിക്കുന്ന യാനം. അതിൽ കൂടുതൽ വാചാലമായാൽ ഞങ്ങൾക്കിടയിലുള്ള കവിത നഷ്ടപ്പെട്ടേക്കാം...ചുരുക്കി ചുരുക്കി കാരണം പറഞ്ഞാൽ ഉദയ സൂര്യ ചുവപ്പിൽ വേണം ദിനനടത്തങ്ങളുടെ അടയാളം.ദിനങ്ങളേറെയായ് ആ കാഴ്ച്ചയുടെ നഷ്ടം കൊളുത്തായ് തൂക്കിയിട്ടിട്ട്.നല്ലപാതിയെന്നെയിന്നൊരു ചോദ്യത്തിൻ മദ്ധ്യാഹ്ന ചൂടിൽ കണ്ണിരുട്ടിന്നക , ത്തളത്തിലേക്കാനയിച്ചു.നങ്കൂരമിട്ട കപ്പലിൽ സ്വപ്നത്തിൽ സഞ്ചരിക്കുന്ന വാർദ്ധക്യമായിരുന്നു ഉത്തരംനിരൂപണത്തിൽ ബാല്യവും കൗമാരവും പിന്നെ... പറഞ്ഞാലാരും വിശ്വസിക്കാത്ത ചെങ്കുത്തും.പ്രണയം മരണം വാക്കുകൾക്കിടയിൽ ഒരു കൊളുത്തിട്ട പാലവും.ആത്മ ഓൺലൈൻ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 8വാകമര പുസ്തകത്താളുകള്‍കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്‍ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍

ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3അജിത് വാസുസാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ എന്ന ഒരു മനുഷ്യത്വ വിരുദ്ധമായ പ്രതിസംസ്കാരം (negative culture) മൂലം എങ്ങനെ ഇന്ത്യന്‍...
spot_imgspot_img