HomeTHE ARTERIA

THE ARTERIA

ഇലകളും പക്ഷികളും കണ്ണുകളും കലർന്ന സ്വപ്നത്തിലേക്കയാൾ എന്നെ ഉണർത്തി

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 11 ഡോ. രോഷ്നി സ്വപ്ന Put some dreams, magic, reality into a glass and shake it that's my cinema"ചിലപ്പോൾ കാഴ്ചയുടെ വേറിട്ട ചില സൗന്ദര്യശാസ്ത്ര സമീപനങ്ങൾ നമ്മെ...

കാല്

കവിത ആര്യ എ കാലുകൾക്ക് ചിറക് മുളയ്ക്കുന്നു. തല കീഴ്മേൽ മറിയുന്നു ഭൂമികീറി തലയതിനുള്ളിലും. കാലുകൾ മാത്രം പറന്നു നടക്കുന്നു. ഈ ലോകമാകെ കാലുകൾ, (അവയുടെ)കാലുകൾക്കു കീഴെ തലകൾ മണ്ണിനടിയിൽ ശ്വസിക്കുന്നു. വേരുകൾക്കിടയിലൂടെ, മണ്ണുതുരന്നുകൊണ്ട്, കല്ലുകളിൽ മുട്ടി നീർച്ചാലുകളിലൊഴുകി ആൺതലയും പെൺതലയും കൂട്ടിമുട്ടപ്പെടാതെ കാലുകളറ്റ് (നടക്കുകയാണ്). കാലുകൾക്ക് ചിറക് മുളയ്ക്കട്ടെ തലകൾ മണ്ണിലാഴപ്പെടട്ടെ.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക്...

ലൈഫ് @2020

കഥ മുഹ്സിന കെ. ഇസ്മായിൽ “ദാ, തക്കാളി.” ഓട്ടോറിക്ഷയിൽ നിന്നുമിറക്കി വെച്ച രണ്ടു വലിയ പെട്ടികൾ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് സാറ. “അപ്പോ സാമ്പാറുകഷ്ണോ?” “ഇതിപ്പോ രണ്ടുപെട്ടിക്ക് അൻപതു രൂപയുള്ളു. സാമ്പാറിന്റെ കാര്യം ഞാനങ്ങു മറന്നു. ഇന്നിപ്പൊ...

കൃഷ്ണകുമാർ മാപ്രാണം

സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാമെന്നായതോടെ ഒട്ടേറെ പേർ എഴുത്തുകാരായി. അനവധി ഓൺലൈൻ മാസികകൾ ഉദയം ചെയ്തു. ഓൺലൈൻ മാസികകളിൽ അയയ്ക്കുന്നതെല്ലാം നിലവാരം നോക്കാതെ തന്നെ പ്രസിദ്ധീകരിക്കുന്ന നിലയും വന്നു.അതിനിടയിൽ, കെട്ടിലും...

വീടെത്താറായോ?

കവിത അലീനഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന് വീടെത്താറായോ എന്ന് ഒരുവൾ ചോദിക്കുന്നു. തലയിൽ വെള്ളി കയറിയിട്ടുണ്ട്. മുഖത്ത് വെറും കുട്ടി. അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും "വീടെത്താറായോ?" കോട്ടയം മെഡിക്കൽ കോളേജിന്റെ കടുകും പരിപ്പും വിതറിയ മൊസൈക്ക് തറയിലേക്ക് മാത്രം നോക്കിയിരിപ്പാണ്. നഴ്സുമാർ, കുട്ടികൾ എന്നിവരുടെ നിഴലുകൾ ഒ.പിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും...

തീഷ്ണാനുഭവങ്ങള്‍ പേറുന്ന കഥാപാത്രങ്ങളുടെ വ്യതിരിക്താവിഷ്‌കാരങ്ങള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള ചെറുകഥയിൽ തൻ്റേതായ ഇടം നേടിയ കഥാകാരിയാണ് ഷീബ ഇ കെ. സ്ത്രീപക്ഷ കഥകൾ അതീവ ചാരുതയോടെ ഷീബയിൽ നിന്നും പിറന്ന് വീണിടുണ്ട്. പെണ്ണ് പെണ്ണിൻ്റെ കഥ പറയുമ്പോൾ...

കുന്നു കയറുന്ന മത്സ്യങ്ങൾ

യാത്ര ജീജ ജഗൻഇരുനൂറ് കിലോമീറ്ററിലധികം ദൂരമുള്ള കാസർഗോഡ് യാത്രയിലുടനീളം കവ്വായിക്കായൽ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലെ ഈ കായൽ എനിക്ക് വെറുമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല.കണ്ണൂർ ജില്ലയിൽ...

സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം

കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ! എന്ന് അവളെ അറിയുന്നവർ പരസ്പരം പറഞ്ഞു പാതി അടഞ്ഞ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷ നിഴലിക്കുന്നുണ്ടോ? കൈ കാലുകൾ വിടർത്തി, കമിഴ്ന്ന നിലയിൽ കാണപ്പെട്ട ദേഹത്ത് പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി സ്വന്തം കിടപ്പുമുറിയിൽ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെട്ട ഒരു ബോഡി മാത്രമായി അവൾ മാറിയിരിക്കുന്നു മണിക്കൂറുകൾക്ക് മുൻപ്, ടെഹ്‌റാഡൂൺ നൈനിറ്റാൾ ഷിംലാ വിശേഷങ്ങൾ ചൂടോടെ പങ്കുവെക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും...

ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.

വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന. അനസ്. എന്‍. എസ്.ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും. ഹിംസയും നന്മയും നിരാശയും പ്രതീക്ഷയും സന്തോഷവും രതിശൂന്യതയും മാറിമാറി ഓരോ മനുഷ്യരിലും പലപല...

പടര്‍പ്പുകള്‍

കവിത ബാലകൃഷ്ണൻ മൊകേരി ചിത്രീകരണം : ഹരിതവഴിയോരങ്ങളിൽ ചില വന്മരങ്ങള്‍ വളര്‍ന്നു നില്ക്കാറുണ്ട്, പച്ചയുടെ മാമലയായി, ഒറ്റയ്ക്കൊരു കാടായി ഇരുണ്ടുകനത്തങ്ങനെ, ഒരിക്കലും വറ്റാത്ത പ്രത്യാശയുടെ തണലായി വഴിയോരത്ത് ഒറ്റയ്ക്ക് ! കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍, താങ്ങുതേടിയെത്തുന്ന ചില വള്ളിപ്പടര്‍പ്പുകള്‍ അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും! ആദ്യമാദ്യം, ഒരിക്കിളിപോലെ, പിന്നെയൊരു സ്നേഹസ്പര്‍ശംപോലെ പടരുന്ന വള്ളികള്‍ക്ക്, മരം തന്റെ തലയിലുമിടംനല്കും ! മഴപ്പെയ്ത്തിന്റെ കല്ലേറും വെയിൽപ്പെയ്ത്തിന്റെ തീമഴയും കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം പ്രതിരോധിച്ച്, മരമാവള്ളിയെ...
spot_imgspot_img