HomeTHE ARTERIASEQUEL 104

SEQUEL 104

നുണയുടെ നേരുകള്‍

(ലേഖനം)ബി. മധുമലയാളത്തിലെ‍ കഥയെഴുത്തുകാരില്‍ ‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്. മാധവിക്കുട്ടി തന്റെ കഥകളില്‍ പ്രണയത്തേയും സ്നേഹത്തേയും അന്വേഷിക്കുമ്പോള്‍ അഷിത സത്യത്തെയാണ്  തേടുന്നതെന്ന് പലരും...

അറബിയും ചക്കയും

(ഇടവഴിയിലെ കാല്‍പ്പാടുകള്‍)സുബൈര്‍സിന്ദഗി പാവിട്ടപ്പുറംഏറെ കാലത്തെ മയമദ്‌ന്റെ പൂത്യായിരുന്നു പേര്‍സക്ക് പോണംന്ന്. കുറെ കാലം നാട്ടുപണിക്കൊക്കെ പോയി മയമദ് കാലങ്ങളങ്ങനെ നീക്കി. കുടുംബ പ്രാരാബ്ദം താങ്ങാതെ വന്നപ്പോള്‍ മയമദ് ഉള്ളിലെ പൂതി കാണുന്നോരോടൊക്കെ പറയാന്‍...

കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

(PHOTO STORIES)അരുണ്‍ ഇന്‍ഹാംഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...

ജീവിതം ‘പായ’ വിരിക്കുന്നു

The REader's VIEWഅന്‍വര്‍ ഹുസൈന്‍കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ കഥാ സമാഹാരങ്ങളിലൂടെ എക്കാലത്തെയും മികച്ച കഥകളാണ് മനോജ് സംഭാവന ചെയ്തത്. താന്‍ കണ്ടുമുട്ടിയ...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍

വിനോദ് വിയാര്‍മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല. കൂടിക്കുഴഞ്ഞും ഇടിഞ്ഞും ഗര്‍ത്തത്തില്‍പ്പെട്ടതു പോലെ വിലപിച്ചും ഭ്രാന്തജല്പനങ്ങള്‍ പേറുന്ന മനസ്സുകൊണ്ട് ഗര്‍ജ്ജിച്ചും മനുഷ്യര്‍...

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശംഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...
spot_imgspot_img