HomeTHE ARTERIA

THE ARTERIA

ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!

(ലേഖനം)ദിൽഷാദ് ജഹാൻ   “ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്." -എലിഫ് ഷഫാക്ക്പതിമൂന്നാം നൂറ്റാണ്ടിൽ കൊനിയയിലെ ഒരു ഓപ്പൺ എയർ ഹാളിൽ ചുറ്റിത്തിരിയലിൻ്റെ...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍കലാവിദ്യാഭ്യാസത്തിന് നാമമാത്രമായ പ്രാധാന്യമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിൽ ചിത്രകല, സംഗീതം, ക്രാഫ്റ്റ് മുതലായവ പഠിപ്പിക്കാൻ അദ്ധ്യാപകർ മുൻകാലക്കളിൽ ഉണ്ടായിരുന്നു. ഇന്ന് അവരുടെ എണ്ണം ബോധപൂർവ്വം കുറയ്ക്കുന്നു. നൃത്തം, നാടകം...

ആനന്ദച്ചിന്ത്

കവിത സാജിദ എസ്. എ. പികിടപ്പിലായി വീടകങ്ങളിലൊതുങ്ങിപ്പോയവരിലേക്ക് ചെല്ലുമ്പോൾ കുളിരാശ്വാസത്തിന്റെ തെളിനീരുകൊണ്ട് ചുവപ്പിച്ച ചുണ്ടിനാൽ നീ മധുരമാമൊരു ആനന്ദച്ചിന്ത് പൊഴിക്കണം. അതിൽ സ്നേഹത്തിന്റെ മുത്തുകളും പ്രത്യാശയുടെ നിലാക്കഷ്ണവും തൊങ്ങലായി ചേലൊപ്പിക്കണം.വിറകൊള്ളുന്ന കൈത്തണുപ്പിനെ കോർത്തെടുത്ത്‌ നിന്റെ ഉടൽച്ചൂടിനോടണയ്ക്കണം. നടവഴിയിലെ മതിലുകൾ, നടക്കല്ലുകൾ പോലും അവരെ കാണാനാവാത്തതിന്റെ പരിഭവം പറയുന്നെന്ന് പതിയെ പറയണം.അവരുടെ സുകൃതപ്പുടവകളിൽ, പുറകെ...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

ങേ

ഗോത്രഭാഷാ കവിത സുകുമാരൻ ചാലിഗദ്ധ ഭാഷ: റാവുളചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു പഗെല്ലുനെമു അന്തിനെമു മാറി മാറി മേയ്ക്കിൻ്റോരു.മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു അവ്ടെ ഒരു അമ്മെൻ്റ ബാറിലി ജിന്നാ മൂത്തിച്ചു ആച്ചെയാന്ന, ആച്ചെ മൂത്തിച്ചു മാച്ചമാന്ന മാച്ച മൂത്തിച്ചു...

ഏറെ സ്വകാര്യമായി ഒരാൾ തന്നെത്തന്നെ കേട്ടെഴുതും വിധം (പി. ആർ. രതീഷിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്ന"Two possibilities exist: either we are alone in the Universe or we are not. Both are equally terrifying. Arthur C. Clarkeഉന്മാദത്തെ കവിതയിലേക്കും കവിതയെ...

ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം

(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ മൂല്യം വൈവിധ്യങ്ങളുടെ വിലാസ ഭൂമിയില്‍ തന്നെ ഐക്യപ്പെടലിന്റെ സ്വത്വം കണ്ടെത്തുക എന്നതാണ്....

ഒരന്ത്യത്തിന്റെ അസ്വാസ്ഥ്യം : നരനായാട്ടിന്റെ ചരിതം

ലേഖനം ഷഹീർ പുളിക്കൽ “ശരി നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? അവൻ നിരാശനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു നിഗൂഢതയും എന്നെ ഇത്രമാത്രം വേദനിപ്പിച്ചിട്ടില്ല. എനിക്ക് നീഗ്രോകളെ ഇഷ്ടമാണ്, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവർക്കുവേണ്ടി എന്തെങ്കിലും...
spot_imgspot_img