Homeകഥകൾ

കഥകൾ

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...

അശാന്തരാത്രി

ജിബിന്‍ കുര്യന്‍ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു ചുറ്റും വ്യാപിച്ചുനിന്നു. ഗബ്രിയേല്‍ മാലാഖ വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകി. മുഖത്തും ഉടലിലും...

അവസാനത്തെ കത്ത്

കഥ ഗായത്രി ദേവി രമേഷ്ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ വെച്ചു, മരവിച്ച കാൽചുവടുമായി അകത്തു കയറി. ആദ്യം കണ്ടത് അകത്തളത്തിലേക്കുള്ള ദ്രവിച്ച വാതിലായിരുന്നു....

ലക്ഷ്മി

കഥശ്രീജിത്ത് പി.കെ"ഉമ്മുക്കൊലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു.. ഒറ്റവരൊക്കെയും പോയിരുന്നു, മുറ്റമോ ശൂന്യമായി തീർന്നു." ലക്ഷ്മി ഉറക്ക വായിച്ചു. മോളെ വന്നു കഴിക്കാൻ നോക്ക്.അച്ഛൻ വരാറായി, മതി പഠിച്ചത്.അടുക്കളയിൽ നിന്നും യശോദ വിളിച്ചു പറഞ്ഞു....

ന്യൂനകോണുകൾ..!!

കെ എസ് രതീഷ്ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു. അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി. അകത്ത് ബക്കറ്റിലേക്ക്...

അപൂർണ വാക്യങ്ങൾ

ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സായ്റയുടെ തിരികെ എന്ന കഥാസമാഹാരത്തിലെ അപൂർണ വാക്യങ്ങൾ എന്ന കഥ കഥാകാരി അവതരിപ്പിക്കുന്നു.https://youtu.be/80ex_8G2gN4

ലഹരിയൊഴുകും വഴികൾ

കഥ ജോൺസൺ തുടിയൻ പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ശിശുദിനമാണല്ലോ. രാഷ്ട്ര ശിൽപ്പിയായ ജവഹർലാൽ നെഹ്റു . പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെടുന്ന മഹത് വ്യക്തിത്വം. കുട്ടികളേയും പൂക്കളേയും സ്നേഹിച്ച സഹൃദയൻ എന്നും പറയാം. ആ...

കുരക്കാത്ത പട്ടികൾ

നദീർ കടവത്തൂർരാത്രി ഫുട്‌ബോൾ കണ്ടുറങ്ങിയതിനാൽ നേരം വൈകിയാണുണർന്നത്‌. എഴുന്നേറ്റപ്പോഴും തൊട്ടടുത്ത കിടക്കകളിൽ നിന്നും കൂർക്കംവലി തുടർന്നുകൊണ്ടേയിരിക്കുന്നുണ്ട്‌. ആരേയും അറിയിക്കാതെ മെല്ലെ എഴുന്നേറ്റ്‌ വേഗം കുളിമുറിയിലേക്ക്‌ കയറി. ബാത്ത്‌റൂമിനു വേണ്ടി അടിപിടി തുടങ്ങുന്നതിനു മുമ്പ്‌...

അന്ധകാരക്കുടില്‍

കഥസഞ്ജയ് കൃഷ്ണഅവളാരായിരിക്കും എന്നന്വേഷിക്കലല്ല എന്റെ പണി. ഒരിക്കലവള്‍ ഈ തെരുവില്‍ വന്നു. അടുത്ത കാറ്റത്ത് പോവാന്‍ നിന്ന ഈ ഓലക്കുടിലില്‍ വന്നു. നിരാശ തെന്നിവീണ മുറിയില്‍ പായയോ ഞാനോ കൂടുതല്‍ പതിഞ്ഞ് കിടന്നൊരു നേരത്ത്, മഞ്ഞ മുഖങ്ങളില്‍ സന്ധ്യ പടര്‍ന്ന ദിനാന്ത്യത്തില്‍ കുടിലിന്റെ റാന്തല്‍ ഒന്നാളിമിനുങ്ങിയ നേരത്ത്,മെഴുതിരിയുടെ...

അച്ഛൻ

നവീൻ എസ്ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം."ഓ പിന്നെ...അവരക്ക് സൊന്തം പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"പത്ത് മണിയുടെ പരീക്ഷക്ക് ഒമ്പത് മണിക്ക് തന്നെ ഹാളിന്റെ ഗേറ്റ് അടക്കുമെന്ന അറിയിപ്പ് കേട്ട് അസ്വസ്ഥനായ മകനോടായി...
spot_imgspot_img