Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

    അന്നത്തെ അരാഷ്ട്രീയ കലാലയത്തിൽ

    മഞ്ജു പി എം എം. സ്വരാജും പി സി. വിഷ്ണുനാഥും ഒക്കെ മനസ്സിൽ ആവേശമായി മാറിരുന്ന ഒരു ഡിഗ്രികാലം ഉണ്ടായിരുന്നു. കലാലയ രാഷ്ട്രീയമൊഴിച്ച് മറ്റെല്ലാവിധ കൗമാരക്കാല രസങ്ങളും ആസ്വദിക്കാൻ പറ്റിയ പെരുമ്പാവൂർ മാർത്തോമാ...

    നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

    എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

    ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. സ്നേഹകൃഷ്ണകുമാർ 1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്,...

    വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

    സതീഷ് ചേരാപുരം ലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന കഥാകാരനെ പറ്റി, അതിലുപരി അന്വേഷണ കുതുകിയായ എഴുത്തുകാരനെ പറ്റി - ശ്രീ വി...

    റമദാൻ നിലാവിന്റെ വെട്ടം…

    ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടി നവയ്ത്തു സൗമ ഗദിൻ അൻ അദാഇ.... അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മേഘവർഷമായി വിരുന്നെത്തിയ വ്രതമാസത്തെ വരവേൽക്കാനെന്നോണം ഉമ്മാമ ചൊല്ലി തന്ന വാക്കുകൾ ഞങ്ങൾ ചുറ്റിലും ഇരുന്ന് ഏറ്റുചൊല്ലി. ഫർള് റമദാനി ഹാദിഹി സനത്തി..... നാളത്തെ നോമ്പിന്റെ കരുതൽ.. റമദാൻ നിലാവ് തെളിയുന്ന ഓർമ്മകളിലൂടെ...

    പി.ഒ) മുതിയങ്ങ ( വഴി) ഓർമ്മപ്പത്തായക്കുന്ന്

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ഒക്ടോബർ 10. ദേശീയ തപാൽ ദിന ഓർമ്മകൾ എന്നെ പതിവുപോലെ മുതിയങ്ങയിലെ പോസ്റ്റ് ഓഫീസിലെത്തിക്കും. അച്ഛൻ ബോംബെയിൽ, വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ കത്തെഴുത്തും ശിപായി കിട്ടേട്ടനെ നോക്കിയുള്ള കാത്തിരിപ്പും ബാല്യകാല ഓർമ്മകളിലുണ്ട്. വളഞ്ഞ പിടിയുള്ള...

    എന്റെ കാലവർഷങ്ങൾ

    ഓർമ്മക്കുറിപ്പുകൾ സനൽ ഹരിദാസ് കർക്കിടകം കുത്തിയൊഴുകുന്ന വൈകുന്നേരങ്ങളിൽ പെയ്ത്തുത്സവത്തെ കണ്ണിലേക്കും മനസ്സിലേക്കും ആവാഹിച്ച് വീടിനു പുറകിലെ കുഞ്ഞുമ്മറത്തിരിക്കുമ്പോൾ അകന്നു നിന്നും കേൾക്കുമായിരുന്ന നീട്ടിയുള്ള ഒരു പറച്ചിലിൽ നിന്നുമാണ് എന്റെ മഴയോർമകൾ മുളക്കുന്നത്. "കാട്ടാനേം കരടീം ഒലിച്ചു വരുന്ന...

    ജീവനും കൊണ്ടൊരു സഞ്ചാരം

    ഓർമ്മക്കുറിപ്പുകൾ അജയ്സാഗ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി സപ്ലിമെന്റിൽ വായിച്ചാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രികനെ അറിയുന്നത്. അന്ന് മുതൽ നേരിട്ട് കാണാനും കൊതിയായി. 1969ൽ പത്താം വയസ്സിൽ യാത്ര തുടങ്ങിയതാണ്. വിസയും പാസ്പോട്ടുമില്ലാതെ 43 രാജ്യങ്ങൾ...

    ഗൗരിയമ്മ – വായിച്ചു തീരാത്ത ചരിത്രം

    ഗൗരിയമ്മയുമൊത്തുള്ള അഭിമുഖാനുഭവങ്ങൾ റിനീഷ് തിരുവള്ളൂർ 'ഗൗരിയമ്മ ദ അയേൺ ലേഡി' എന്ന ഡോക്യുമെന്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു. ഒരു പോരാളിയിൽ നിന്ന് പകർന്നുകിട്ടിയ അഭിമാനകരവും ആവേശകരവുമായ അനുഭവമായിരുന്നു അത്. 'ഒരു പകുതി പ്രജ്ഞയില്‍...

    നൊമ്പര മലരുകൾ

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും ഫാക്ടറികളും കൃഷിയിടങ്ങളും കാണാം. നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്ററിലധികം  അകലെയുള്ള ഗ്രാമത്തിൽ എത്തപ്പെട്ട...
    spot_imgspot_img