Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
പുറപ്പാട്
കവിതധന്യ ഇന്ദു
മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട
എൻ്റെ പ്രണയമേ
നീ മണ്ണടരുകൾക്കുള്ളിൽ
സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള
സ്വപ്നങ്ങൾ കണ്ടും,
മഴപ്പൂവിതളുകളിൽ
ഒറ്റക്കാൽ നൃത്തം ചവിട്ടിയും
ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ
ജനിമൃതിയുടെ
മുക്തിതേടി
ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ
ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ
ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ-
തടഞ്ഞു പോകുമ്പോൾ,
എൻ്റെ പ്രണയമേ
നമ്മളെന്നെന്നേക്കുമായി
വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്,
ഓർത്തോർത്ത് ഇരുന്നിരുന്ന
ജനൽപ്പടിയിൽ ചിതൽപുറ്റ്
മൂടുമ്പോൾ,
പുനർജനി നൂഴലുകൾ
അസ്തമയക്കാറ്റിൽ
തൂങ്ങിയാടുമ്പോൾ,
ഞാനെന്നിലേക്കു...
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു...
നാടന്‍പ്രേമം
ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം ...
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം...
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും....
മാതൃത്വത്തിന്റെ...
മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…
ആദിമുലകളുടഞ്ഞ ഒരുവൾ
മുലകളെ കുറിച്ചോർത്തു...
ആദ്യം മനസ്സ് നീറ്റി
പിന്നെ, മുലചുണ്ടിൽ മുറി വീണു,
മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ വരണ്ടു,
അടിതട്ടിലെ ആഴമളക്കാൻ വന്നവർ,
ആഴങ്ങളറിയതെ മടങ്ങിപ്പോയവർ..ഓർമ്മകൾ കളകീറി ഒഴുകി...!!
പകൽമാന്യന്മാർ,
സദാചാരത്തിന്റെ ചൂണ്ടകൊളുത്തലുകൾ,
വെളുത്ത ജുബ്ബയ്ക്കടിയിലെ തുള വീണ...
ആദ്യാവസാനം പ്രേമം
കവിത
രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത്
പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ്
പിന്നെക്കാലത്ത്
പൈങ്കിളിപ്പാട്ടുകാർ
പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന്
കൊത്താങ്കല്ലാടുന്ന പെൺകുട്ടി
അക്കാലത്തൊന്നും
ആ വഴിയേ
നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ,
പാട്ടുപാടിക്കൊണ്ട്
പെൺകുട്ടികളുടെ നെഞ്ചിൽ
പൂക്കളുരുവായപ്പോൾ,
അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി
ഇരമ്പിവന്ന
ഇരട്ടിമധുരങ്ങളിലും
ഇവൾ മാത്രമൊറ്റ.പിന്നെയും
പത്താണ്ട് കഴിഞ്ഞു,
പ്രേതസിനിമയിലെ
പ്രേതഗാനങ്ങളെ പോലെ
പ്രേമമാവേശിച്ചപ്പോൾ.അവൾ എടുത്തില്ല,
പ്രേമത്തെ
പ്രേമത്തെ തന്നെ
പേടിച്ച ഉടലിനെ....ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...
ഉയിരെടുപ്പുകൾ
കവിത
അജേഷ് നല്ലാഞ്ചിതീവണ്ടിച്ചക്രങ്ങൾക്ക്
തലയില്ലാത്ത ഉടലുകളോട്
തോന്നുന്ന
പ്രണയത്തെക്കുറിച്ചാണ്
'ഉയിരെടുപ്പെന്ന' കവിത
പറയാൻ ശ്രമിക്കുന്നത്നിസ്സഹായതയുടെ ചൂളം വിളികൾ
ചെവി തുളയ്ക്കുകയും
കൂട്ടിമുട്ടൽ മരീചികയെന്ന്
പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾചുവന്ന പിടിയുള്ള ചങ്ങല വലിച്ച്
ഈ കളിയൊന്നു നിർത്തി
പുത്തനൊന്നു തുടങ്ങാമെന്നോർക്കുമ്പോൾ
വാതിൽപ്പടിയിൽ നിന്നകത്തേക്ക്
ആഞ്ഞു തള്ളിയിട്ടും
എത്തിപ്പെടാതിരിക്കുമ്പോൾബോഗികൾ നിറയെ
വീട് നഷ്ടപ്പെട്ടവർ
നിറയുമ്പോൾഉയിരിന്റെ
പാതയിരട്ടിപ്പിക്കൽ
ആസാധ്യമെന്നും
ഓരോ അണുവിലും
വേർപെടുത്തിയാൽ
പൊട്ടിത്തെറിച്ചേക്കാവുന്ന
യുറേനിയമാണെന്നും കൂടി
തിരിച്ചറിയുമ്പോൾ
ആശങ്കകൾ ഇല്ലാതാവുംരതി...
നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ
കവിത
ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി
ആമ്പൽക്കണ്ണുകൾ വിടർത്തി
മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ
എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത്
നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)
2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും
ഒഴിഞ്ഞ മേശയ്ക്കിരുപുറം
തിരിച്ചറിയപ്പെടാത്ത രണ്ട്...
മധുരം
കവിത
റോബിൻ എഴുത്തുപുരഈ മരത്തിൽ
ഒറ്റപ്പക്ഷികളും വരില്ലേയെന്ന്
ചുണ്ടുകടിച്ച്
മധുരത്തെറികളെ
ചങ്കിൽനിന്ന് പറത്തിവിട്ട്
പൊണ്ണൻതടിയിലെ
ചോണനുറുമ്പിനെ ചേർത്ത്
കെട്ടിപ്പിടിച്ചവൾനീളൻ കുപ്പായം
മുട്ടോളം പൊക്കിക്കുത്തി
മരംകേറി
അരമണിക്കും
പാദസരത്തിനും താളമൊപ്പിച്ച്
കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി
വിയർത്തുവിയർത്ത്
വറ്റിപ്പോയവൾതെറികൾ
നിഴൽച്ചില്ലയിലെ
ഇലപ്പടർപ്പിൽ
മധുരം കൊത്തികൊത്തി ........
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം
കവിതഅച്യുതൻ .വി.ആർ
ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി
ഇവിടെ ഈ അലങ്കരിച്ച
ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല.
കടലിന്‍റെ അരികുപറ്റി
എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം
കടൽച്ചൊരുക്കില്ലാത്തതായിരുന്നു.
അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു
എന്‍റെ കുട്ടികള്‍
മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്.
വരണ്ട...


