Homeകഥകൾ

കഥകൾ

ബലിക്കാക്ക

കഥ മധു. ടി. മാധവൻവേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം...

ചെമ്മീൻ കൂടുകൾ 

കഥ സിനാൻ പതിമംഗലംമൊയ്ദീൻ പള്ളിയിലെ  ഖുർആൻ ഓത്ത് കേട്ടാണ് മുരളി എണീറ്റത്. തലേന്ന് രാത്രി പുകച്ചു വെച്ച  ദിനേശ് ബീഡിയുടെ ചാരം വിരിപ്പിൽ അങ്ങിങ്ങായി പരന്നിട്ടുണ്ട്.പുതപ്പ് മാറ്റിയിട്ടപ്പോൾ കൊതുക് കൂട്ടങ്ങൾ പറന്നു പൊങ്ങി. മുരളി...

എടായി

(കഥ)അമൃത സി  ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സംഗതി വാസ്തവമാണ്. തോട്ടിൻ പുറം കോളനിയിലേക്കുള്ള രണ്ട് വഴികളും...

സെമിത്തേരിയിലെ പൂവ്

കഥഅനീഷ് ഫ്രാൻസിസ്ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍ നഗരത്തിനോട് ചേർന്ന് ഒരു മുറി കിട്ടാന്‍ പ്രയാസമായിരുന്നു. തീപ്പട്ടിക്കൂട് പോലെയുള്ള മുറികള്‍. മൂന്നു...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

കഥ രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...

തെരെഞ്ഞെടുത്തത്

സി ഗണേഷ് രണ്ടും മിണ്ടാതെ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. മണിശ്ശന്‍ വിചാരിച്ചതുപോലെ ചുവപ്പുകക്ഷി ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണിശ്ശന് ഉറപ്പായിരുന്നു ഇലക്ഷന്‍ഫലം ഇങ്ങനെയാവുമെന്ന്. മനുഷ്യര്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നുവെന്നുമാത്രം. ജനമെന്നും പഴയ...

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥഅരുൺകുമാർ പൂക്കോംപല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

ഞാനും ഒരു ഷെർലോക്

കഥജീവൻലാൽതലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. " മറുതലക്കൽ...

ട്രാൻസ്

കഥഗ്രിൻസ് ജോർജ്ജ്അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...
spot_imgspot_img