Homeവായന

വായന

ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

വായന രാജീവ്‌ ചേലനാട്ട്സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ മറഞ്ഞുകിടക്കുകയായിരുന്നു ഇന്ന് നമ്മളറിയുന്ന ആ ശ്രമണബുദ്ധൻ. ദൈവമായി പല പല നാടുകളിൽ ആരാധിക്കപ്പെട്ടുകൊണ്ടിരുന്ന...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

അക്ബർ എന്ന സൗഹൃദത്തിന്റെ ഒറ്റമരം

വായനയഹിയാ മുഹമ്മദ്പുസ്തകം: അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ എഡിറ്റിങ്: ലസിത സംഗീത് പ്രസാധകർ: മാതൃഭൂമി ബുക്ക്സ് വില: 380"മരിച്ചവരും ജീവിച്ചിരിപ്പവരും തമ്മിലെന്തന്തരം ജീവിച്ചിരിപ്പവരെ കാണുമ്പോൾ നാമോർക്കും മരിച്ചവരെ ഓർക്കുമ്പോൾ കാണും അത്ര മാത്രം."ആർക്കും എങ്ങനെയും കൂടുകൂട്ടാൻ പാകത്തിൽ സൗഹൃദത്തിൻ്റെ ചില്ലകൾ വിരിച്ചിട്ട ഒറ്റമരമാണ് അക്ബർ മാഷ്....

ഒരു ദേശത്തിന്റെ ഒരായിരം കഥകൾ

വായനഉവൈസ് നടുവട്ടംഎഴുത്ത് ഏറെ ഭാവനാത്മകമാണ്. അതിലേറെ കൗതുകകരവും. നർമങ്ങളും ദുഃഖങ്ങളും സ്നേഹങ്ങളും ഒരേ പോലെ കൈമാറ്റം ചെയ്യപ്പെടുന്ന, കൃത്രിമത്വം സ്പർശിക്കാത്ത ഉടയവന്റെ മനോഹരമായ മാസ്മരികത എഴുത്തിനും എഴുത്തുകാർക്കുമുണ്ട്. അവയിൽ തന്നെ തൊട്ടാൽ...

പെണ്ണരശ്: നിർഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ

പോൾ സെബാസ്റ്റ്യൻനിർഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ പെണ്ണരശ് എന്ന തന്റെ നോവലിൽ ഹൃദയാർദ്രമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് രാജീവ് ശിവശങ്കർ. പേരും മുഖ ചിത്രവും ആദ്യത്തെയും അവസാനത്തെയും കുറച്ചു അധ്യായങ്ങളും ഇതൊരു സ്ത്രീപക്ഷ നോവലാണെന്ന...

കവിത പൂക്കുന്ന വഴിയിലൂടെ

ജ്യോതി അനൂപ്2017 ലെ അരൂർ പത്മനാഭൻ സ്മാരക കവിതാ പുരസ്ക്കാരം നേടിയ കൃതി. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരിയുടെ കവിതാ സമാഹാരം 'ഒറ്റയ്ക്കൊരു പെൺകുട്ടി' പേരുപോലെ തന്നെ ശ്രദ്ധേയമാകുന്നു. അതിജീവനത്തിന്റെ പ്രത്യാശയുടെ ഇത്തിരിവെട്ടം...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...

കുട നന്നാക്കുന്ന ചോയി: തുടരുന്ന വായനകള്‍

നിധിൻ.വി.എൻമയ്യഴിപ്പുഴയുടെ തീരങ്ങളിലോ, ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട നന്നാക്കുന്ന ചോയിയിലേക്ക് വലിച്ചിട്ടേക്കാം. അവിടെ നിന്ന് മയ്യഴിയെ കാണുമ്പോൾ ഏതൊരു വായനക്കാരന്റെയും സംശയങ്ങൾക്കുള്ള...

‘ജീവിതത്തേക്കാൾ ആഴമുള്ള’ കവിതകൾ

ജ്യോതി അനൂപ്ജിനേഷ് കോവിലകത്തിന്റെ 'കപ്പി' ഒരുപിടി നോവുകളെ ആഴങ്ങളിൽ നിന്നും ആസ്വാദക മനസ്സുകളിലേക്ക് അനായാസേന ഉയർത്തി കൊണ്ടു വരുന്നു. മായാത്ത ചില ചിത്രങ്ങൾ മനസ്സിൽ വരച്ചുവെക്കുന്നു, ഓരോ കവിതയും. ഒരു വിതുമ്പലോടെ പോട്ടെ...
spot_imgspot_img