Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഋതുഭേദങ്ങൾക്കൊരു ബുദ്ധ സങ്കീർത്തനം… സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ, സ്പ്രിങ്.

അജയ്സാഗ2006 ൽ കേരള ലളിതകലാ അക്കാദമിയും തിരുവനന്തപുരം ശിവൻസ് ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിച്ച സർഗ്ഗാത്മക ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ സാർ ആയിരുന്നു ശിൽപ്പശാലയുടെ ഡയറക്ടർ. തിരുവനന്തപുരം...

ആത്മായനം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി2021 ഒക്ടോബർ 17. ജനലിന് പുറത്ത് തുലാവർഷം പെയ്തൊഴിഞ്ഞ തെളിമാനം. മരങ്ങൾക്കിടയിലൂടെ സൂര്യൻ്റെ പൊൻവെളിച്ചം. ശിഖരങ്ങളിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ. തളിരിലകളുടെ വസന്തങ്ങൾ. തെങ്ങോലകളുടെ മയിലാട്ടം. വേലിത്തലയ്ക്കൽ നിന്നും എത്തി നോക്കുന്ന ചെമ്പരത്തി...

വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

സതീഷ് ചേരാപുരംലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന കഥാകാരനെ പറ്റി, അതിലുപരി അന്വേഷണ കുതുകിയായ എഴുത്തുകാരനെ പറ്റി - ശ്രീ വി...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

എന്റെ പെരുന്നാൾ നിലാവ്

ഓർമ്മക്കുറിപ്പുകൾആമിർ അലനല്ലൂർനമ്മുടെ ഇന്ത്യ മഹാരാജ്യത്ത് നാനാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഉണ്ട്. ഇവർക്കെല്ലാം അവരുടേതായ രീതിയിൽ ഉള്ള മതാചാര പ്രകാരമുള്ള ആഘോഷങ്ങളും ഉണ്ട്. ഇത്‌ തന്നെയാണ് നമ്മുടെ ഇന്ത്യയുടെ സംസ്കാരത്തിന്റെ സവിശേഷതയും...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

ഒറ്റപ്പെടുന്ന നിമിഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി...

എന്റെ പുരകെട്ട് ഓർമ്മകൾ

ഓർമ്മക്കുറിപ്പുകൾ ഷിനിത്ത് പാട്യംകുറേ ദിവസമായി ഞാൻ എന്ന സാമൂഹ്യജീവി ഹോം കോറന്റൈനിൽ അകപ്പെട്ടിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോൾ ക്ലാവ് പിടിക്കാത്ത പഴയ ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വരുന്നുണ്ട്. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പേയുളള ഏപ്രിൽ മാസം ഞങ്ങളെ...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...
spot_imgspot_img