Homeകഥകൾ

കഥകൾ

കുളവെട്ടി

കഥ ജിൻഷ ഗംഗ " ഞാൻ പറഞ്ഞത് സത്യമാണ് ജോ. ആ മരം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ബട്ട്‌, അതെവിടെയായിരുന്നെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. "തലേന്ന് രാത്രിയിലും അവൾ ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ജോയൽ...

അത്തിയിലകളുടെ മണം

കഥഐശ്വര്യ അലൻഐശ്വര്യ അലൻ എഴുതി അവതരിപ്പിക്കുന്ന കഥ - അത്തിയിലകളുടെ മണം.https://youtu.be/QkzLF22iRq8ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

കഥഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....

സൈക്കിൾ സവാരി

കഥ അഭിജിത്ത് കെ.എ വെയിൽ“എത്താറായോ ?” “ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” . ജോൻപൂരിലെ ചന്തകളിൽ അന്ന് തിരക്ക് നന്നേ കുറവായിരുന്നു. അക്ബറി പാലത്തിനടിയിലൂടെ*1 എന്നത്തേയും പോലെ ശാന്തമായി ‘ഗോമതി’യൊഴുകി. പാലവും കടന്ന് ദൂരങ്ങൾ പിന്നിട്ടു. ഉച്ചവെയിലിന്...

ബാലൂകം

ജുനൈദ് അബൂബക്കര്‍പതിവിലുമധികം ചൂടുള്ള രാത്രിയായിരുന്നു. ഉണര്‍ന്നപ്പോള്‍ വെള്ളം കോരിയൊഴിച്ചതുപോലെ വിരിയാകെ നനഞ്ഞിരിക്കുന്നു. പനി വിട്ടു പോയതാണെന്ന് ഭാര്യ പറയുന്നു. രണ്ടാഴ്ചയായുള്ള പനി, ഇന്നാണല്പമെങ്കിലും തലയൊന്ന് പൊങ്ങിയത്. കുറച്ചു ദിവസമായ് കഴിക്കുന്ന മരുന്നുകള്‍ പണി...

ക്യുലിസിഡെ

കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം കൈപ്പിടിയിൽനിന്നും വഴുതിപ്പോവുകയാണോ എന്നുഭയന്ന് 'ഇനി എന്ത്?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നനേരത്താണ് ആനന്ദമാർഗ്ഗത്തിലേക്കുള്ള സ്വർഗ്ഗതുല്യമായ...

ലൈഫ് @2020

കഥ മുഹ്സിന കെ. ഇസ്മായിൽ “ദാ, തക്കാളി.” ഓട്ടോറിക്ഷയിൽ നിന്നുമിറക്കി വെച്ച രണ്ടു വലിയ പെട്ടികൾ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് സാറ. “അപ്പോ സാമ്പാറുകഷ്ണോ?” “ഇതിപ്പോ രണ്ടുപെട്ടിക്ക് അൻപതു രൂപയുള്ളു. സാമ്പാറിന്റെ കാര്യം ഞാനങ്ങു മറന്നു. ഇന്നിപ്പൊ...

ആശാൻ സ്‌മൃതി തോന്നയ്ക്കൽ

കഥ ജെ വിഷ്ണുനാഥ് ...

ഗിന്നസ് പപ്പ

ഹാസ്യകഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ “ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുള്ള റെക്കോർഡ്...

അപൂർണ വാക്യങ്ങൾ

ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സായ്റയുടെ തിരികെ എന്ന കഥാസമാഹാരത്തിലെ അപൂർണ വാക്യങ്ങൾ എന്ന കഥ കഥാകാരി അവതരിപ്പിക്കുന്നു.https://youtu.be/80ex_8G2gN4
spot_imgspot_img