Homeകഥകൾ

കഥകൾ

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

അശാന്തരാത്രി

ജിബിന്‍ കുര്യന്‍ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു ചുറ്റും വ്യാപിച്ചുനിന്നു. ഗബ്രിയേല്‍ മാലാഖ വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകി. മുഖത്തും ഉടലിലും...

ഡാ

കഥപസ്കിഡാ, ഇത് നിനക്കെഴുതുന്ന ആദ്യത്തെ (ചിലപ്പോൾ അവസാനത്തെയും) തുറന്ന കത്താണ്. നീ മാത്രം ഒരിക്കലും വായിക്കാൻ പോകുന്നില്ല എന്ന ഉറപ്പ് തന്നെയാണ് ഈ എഴുത്തിന്റെ ധൈര്യവും. ഇന്നാണ് ഞാനറിഞ്ഞത് ഞാൻ നിന്നെ മറന്നതല്ല, നിന്നെ മറന്നുവെന്ന് - മായ്ച്ചുവെന്ന് എന്നോട് തന്നെ കള്ളം...

ഉഷ്ണരാത്രികൾ

പ്രവീൺ പി. സി.ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്.  ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല.അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല !നീയെനിക്ക്...

അമ്മിണി ആട്

കഥ അർച്ചന വിജയൻ''അമ്മിണീ...'' എന്ന് നീട്ടി ഒരു വിളിയുണ്ട്...അതാ കുലുങ്ങിക്കുലുങ്ങി അവൾ ഓടി വരുന്നു. ഓടുമ്പോൾ അവളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ ശബ്ദം ആ നാട്ടിൽ മുഴുവൻ പരക്കും... മണിക്കുട്ടന്റെ ജീവൻ ആണ് അമ്മിണി ആട്...

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

കഥ പ്രിൻസ് പാങ്ങാടൻതാഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും വേങ്ങമരവും ഒക്കെ നിൽക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു കണിക്കൊന്നയും നിന്നത്.ഓരോ വിഷുക്കാലത്തും നിറയെ പൂത്തുലഞ്ഞ്...

കുരക്കാത്ത പട്ടികൾ

നദീർ കടവത്തൂർരാത്രി ഫുട്‌ബോൾ കണ്ടുറങ്ങിയതിനാൽ നേരം വൈകിയാണുണർന്നത്‌. എഴുന്നേറ്റപ്പോഴും തൊട്ടടുത്ത കിടക്കകളിൽ നിന്നും കൂർക്കംവലി തുടർന്നുകൊണ്ടേയിരിക്കുന്നുണ്ട്‌. ആരേയും അറിയിക്കാതെ മെല്ലെ എഴുന്നേറ്റ്‌ വേഗം കുളിമുറിയിലേക്ക്‌ കയറി. ബാത്ത്‌റൂമിനു വേണ്ടി അടിപിടി തുടങ്ങുന്നതിനു മുമ്പ്‌...

സൈക്കിൾ സവാരി

കഥ അഭിജിത്ത് കെ.എ വെയിൽ“എത്താറായോ ?” “ജോൻപൂരിൽ നിന്ന് പുറപ്പെടുന്നതേയുള്ളൂ” . ജോൻപൂരിലെ ചന്തകളിൽ അന്ന് തിരക്ക് നന്നേ കുറവായിരുന്നു. അക്ബറി പാലത്തിനടിയിലൂടെ*1 എന്നത്തേയും പോലെ ശാന്തമായി ‘ഗോമതി’യൊഴുകി. പാലവും കടന്ന് ദൂരങ്ങൾ പിന്നിട്ടു. ഉച്ചവെയിലിന്...

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥശ്യാംസുന്ദർ പി ഹരിദാസ്ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ കാല്പനികനാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റാരേക്കാളുമേറെ പെരുമാളിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരാർത്ഥത്തിൽ വാസ്തവമായിരുന്നു. അയാൾ...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...
spot_imgspot_img