Homeകഥകൾ

കഥകൾ

ഓവർ തിങ്കിങ്ങ്

കഥ സനൽ ഹരിദാസ്മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു ( ചിരിച്ചോ ? ). അവിടെയാകെ നിരത്തിയിടാറുള്ള കസേരകളും സ്റ്റൂളുകളും ഒരറ്റത്ത് കൂനകൂട്ടി ഇട്ടിട്ടുണ്ട്....

വിശേഷാല്‍ പ്രതി

കഥഅഭിനന്ദ്ഒത്തുപോവില്ലെന്ന് ഉറപ്പായതിന്റെ പേരിൽ, തെരേസയും മക്കളുമായി തെറ്റി, കിരാലൂരിലുള്ള തന്റെ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൂളിയാട്ടിലെ ആന്റണി, ആവർത്തിച്ചു പറഞ്ഞിരുന്ന ഒരേയൊരു കാര്യം മരണത്തെക്കുറിച്ചായിരുന്നു.ജീവിതം നിന്ദിക്കപ്പെടുന്നിടത്ത്, സ്വീകരിക്കപ്പെട്ടിട്ടുള്ളത് മരണമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യൻ...

വിസ്മൃതി  

കഥ വിനോദ് വിയാർ   കായംകുളം 7 Km   പച്ചച്ചായമടിച്ച, വെളുത്ത അക്ഷരങ്ങളുള്ള ബോർഡിലെ മുകളിലത്തെവരി മാത്രം ഒരു സാധാരണ കാഴ്ചയുടെ ലാഘവത്തോടെയല്ലാതെ മുകുന്ദൻ ശ്രദ്ധിച്ചു. കായംകുളത്തിനപ്പുറം ഓച്ചിറയും കരുനാഗപ്പള്ളിയും കാവനാടുമെല്ലാം കടന്ന് ഈ സൂപ്പർഫാസ്റ്റ് കൊല്ലത്തെത്തുന്ന ഒരു...

ഗ്രേയ്

നിയാസ് സൂക്തഉച്ചയൂണ് കഴിഞ്ഞയുടനെയുള്ള പീരിയഡിൽ ക്ളാസ്സെടുക്കാനുള്ള മടി കാരണമാണ് ജബ്ബാർ മാഷ് സൈക്കോളജി ഡിപ്പാർട്മെന്റിന്റെ വിഷാദ രോഗ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്.. ക്ലാസ് പരമ ബോറായത് കാരണം മാഷ് മൊബൈലിൽ കാൻഡി ക്രഷ്...

ബാലൂകം

ജുനൈദ് അബൂബക്കര്‍പതിവിലുമധികം ചൂടുള്ള രാത്രിയായിരുന്നു. ഉണര്‍ന്നപ്പോള്‍ വെള്ളം കോരിയൊഴിച്ചതുപോലെ വിരിയാകെ നനഞ്ഞിരിക്കുന്നു. പനി വിട്ടു പോയതാണെന്ന് ഭാര്യ പറയുന്നു. രണ്ടാഴ്ചയായുള്ള പനി, ഇന്നാണല്പമെങ്കിലും തലയൊന്ന് പൊങ്ങിയത്. കുറച്ചു ദിവസമായ് കഴിക്കുന്ന മരുന്നുകള്‍ പണി...

ഋതുമതി

കഥ ആതിര കൃഷ്ണൻഎത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇന്നലെ വരെ പാറി പറന്നു നടന്നവൾ, പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ പോലെ ബന്ധനസ്ഥയായി. പെണ്ണായി ജനിച്ചാൽ എല്ലാവരും ഒരിക്കൽ ഇതുപോലെ ആകുമത്രേ ? അമ്മു ജനലരികിൽ...

ആയിഷ

സൈനുദ്ധീൻ ഖുറൈഷിചിത്രീകരണം : സുബേഷ് പത്മനാഭൻ ശബ്ദം : റാഫി പാവറട്ടിഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോൾ ആയിഷാക്ക് എളക്കം വന്നിട്ടുണ്ട്. ഉച്ചത്തിലുള്ള കാറലും ഇടക്കിടെയുള്ള ചിഹ്നം വിളിയും ഉയർന്നു കേൾക്കുന്നുണ്ട്. ഉപ്പയില്ലാത്ത കുട്ടിയാണ്.ക്ഷയക്കൂട് പോലെ...

അമ്മിണി

കഥ സമീർ പാറക്കൽപതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ...

കാറൽ മാർക്സിന്റെ താടി

കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...

കാകെക്കു കൊടുത്ത പ്രണയക്കുറിപ്പ്

അര്‍ജുന്‍ കെ വിഅടുക്കി വെച്ച തീപ്പെട്ടി കൂടുകളെ പോലെ ചേര്‍ന്നു നിര്‍ത്തിയിരുന്ന ബസുകളില്‍ ഞങ്ങള്‍ക്ക് മടങ്ങാനുള്ളത് കെഎസ്ആര്‍ട്ടിസി ആയിരിക്കണമെന്ന് ഞാന്‍ ഉള്ളു തൊട്ട് ആഗ്രഹിച്ചു. ഒരോ ബസിന്റെയും വെയിലടിച്ച ചില്ലുകള്‍ക്ക് താഴെ ചെറുതായി...
spot_imgspot_img