Homeകഥകൾ

കഥകൾ

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

കാകെക്കു കൊടുത്ത പ്രണയക്കുറിപ്പ്

അര്‍ജുന്‍ കെ വിഅടുക്കി വെച്ച തീപ്പെട്ടി കൂടുകളെ പോലെ ചേര്‍ന്നു നിര്‍ത്തിയിരുന്ന ബസുകളില്‍ ഞങ്ങള്‍ക്ക് മടങ്ങാനുള്ളത് കെഎസ്ആര്‍ട്ടിസി ആയിരിക്കണമെന്ന് ഞാന്‍ ഉള്ളു തൊട്ട് ആഗ്രഹിച്ചു. ഒരോ ബസിന്റെയും വെയിലടിച്ച ചില്ലുകള്‍ക്ക് താഴെ ചെറുതായി...

ജി.ഐ.എഫ്

കഥ വിമീഷ് മണിയൂർബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു...

ന്യൂനകോണുകൾ..!!

കെ എസ് രതീഷ്ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു. അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി. അകത്ത് ബക്കറ്റിലേക്ക്...

പ്രകൃതിവിരുദ്ധം

ലിജീഷ്‌ കുമാര്‍'' ഇപ്പോള്‍ എവിടെയാണ്?''- എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തില്‍ കുരുമുളക് പെറുക്കാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ പൊള്ള് പാറ്റി ചാക്കില്‍ക്കെട്ടിത്തിരിച്ചത്...

റബ്ബർമരങ്ങൾക്കിടയിലെ ഓക്കുമരം

കഥ ഗ്രിൻസ് ജോർജ് ഏകകേന്ദ്രമായ മൂന്നു വലിയ വൃത്തങ്ങൾ. ഞാൻ കുറച്ചുസമയം ആ പൂക്കളത്തെ നോക്കി നിന്നു. കണക്കുടീച്ചർ അളന്നു കൊടുത്തുവിട്ട മഞ്ഞച്ചരടിൽ ചോക്കു കെട്ടി സുജിത്തു വരച്ച വൃത്തങ്ങൾ. വൃത്തങ്ങൾക്കു നടുവിൽ നീലനിറത്തിൽ ഓളംതള്ളുന്നയൊരു...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന്തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു.നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ് ...

ആർട്ട് ഓഫ് കാൽവിനോ

സ്നേഹ എസ് നായർ"എനിക്ക് സത്യമായിട്ടും പൊള്ളുന്നുണ്ട്.""നിനക്കെന്താണ് പറ്റീത്, മെെഥിലി, പേടി സ്വപ്നം വല്ലതും കണ്ടുവോ? "ഏയ്.. ഇന്നലെ ആ മരിച്ചുപോയ എഫ്. ബി സുഹൃത്തിലെ കാൽവിനോ അയാളെഴുതിയ അവസാന കവിത വായിച്ചത് മുതൽ...

സന്തോഷ്‌ ക്ലോസ് തട്ടുകട

കഥ ലീന ആർ.ജെഎഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ  മായ്ച്ചുകളഞ്ഞിട്ട് റിതു ഫോണിന്റെ കഴുത്ത് മെല്ലെയൊന്ന് ഞെരിച്ചപ്പോൾ  അതിൽ മൂന്ന് സാധ്യതകൾ കണ്ടു. നിർത്തുക, വീണ്ടും തുടങ്ങുക,...

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......
spot_imgspot_img