Homeകഥകൾ

കഥകൾ

പണയ വസ്തു

സുമൻബന്ധുക്കൾക്കും നാട്ടുകാർക്കും എന്നോട് കുശുമ്പാണ്. കെട്ടിച്ചു വിട്ട വീട്ടിലെ സമ്പത്താണ് എല്ലാവരുടെയും കുശുമ്പിന് കാരണം. വലിയ വീട് കാറ് വേലക്കാരികൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ. നാട്ടിൽ നിന്നും കല്യാണം കൂടാൻ വന്നവർ കണ്ണുത്തള്ളിയാണ്...

ഗിത്താറിനു കിട്ടിയ പണി

കഥ ഐശ്വര്യ സ്റ്റാൻഡേർഡ് : 2ഒരു ദിവസം മൈക്കും അവൻറെ കൂട്ടുകാരനായ പിയാനോയും,സാക്സോഫോണും, വയലിനും, ഗിത്താറും കൂടി റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഗിത്താർ സംഗീത ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം വളരെ വലിയ ശബ്ദമുണ്ടാക്കി എല്ലാവരെയും...

ഒരു ക്രിസ്തുമസ് തലേന്ന്

കഥ ഗ്രിൻസ് ജോർജ്ജ്1."കാട്ടു പന്നികളെ മോൻ കണ്ടിട്ടുണ്ടോ?""ഇല്ല പപ്പാ.."എട്ടുവയസ്സുകാരന്റെ കണ്ണുകളിൽ കൗതുകം പടർന്നു. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ ഈപ്പൻ താടിക്കാരൻ, വീടിന്റെ സിറ്റൗട്ടിൽ തടി കൊണ്ടു പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച കസേരയിൽ വിശാലമായി അമർന്നിരുന്നു....

കന്യാർകുടിയിലെ ആൺദൈവം

കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.പാലക്കാട്...

ഗിന്നസ് പപ്പ

ഹാസ്യകഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ “ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുള്ള റെക്കോർഡ്...

നഗരത്തിന്റെ കറുത്ത മുല ചുണ്ടുകൾ

സുജിത് താമരശ്ശേരിഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ അന്ന് പതിവില്ലാതെ മഴപെയ്യുന്നുണ്ടായിരുന്നു. ബാംഗ്ലൂര്‍ എന്ന ഈ മഹാ നഗരത്തില്‍ വന്നതിനു ശേഷം ആദ്യമായി മഴകാണുന്ന രാത്രി. പടിയിറങ്ങി നടന്ന പിറന്ന മണ്ണാണ് ആദ്യം മഴയുടെ കൂടെ...

നിഴലിനപ്പുറം

കഥ സിദ്ധാർത്ഥ് കെ. എസ്പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ് കരഞ്ഞ് അവശരായിരിക്കുന്നു. എല്ലാം ഞാൻതന്നെയാണ്. പക്ഷെ ഒന്നായിരുന്ന ഞാൻ ഏങ്ങനെ പലതായി? എന്തു...

ഒരു ഈച്ചക്കോപ്പിക്കാരൻ്റെ പ്രാങ്കുകൾ

കഥഅരുൺകുമാർ പൂക്കോംപല കഥാമത്സരങ്ങളിലും പങ്കെടുക്കുകയും കഥയെഴുത്തിൽ എവിടെയും എത്താതെ പോയതുമായ വ്യക്തിയായിരുന്നു കെ.എസ്. ഗുഹൻ. എഴുതി അയക്കുന്നവയൊന്നും തന്നെ നിലവാരമില്ലാത്തതിനാൽ എവിടെയും പ്രസിദ്ധീകരിച്ചു വരാറുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കൈരേഖാശാസ്ത്ര വീഡിയോയിൽ നിന്നാണ് അവന്...

പ്രേമഗീതം

കഥ അനഘ തെക്കേടത്ത്കാഴ്ചയില്‍ അരരസികനായ ഡ്രൈവറാണ് പാട്ടു പാടുന്നത്. ചെവി കൂര്‍പ്പിച്ചെങ്കിലും വരികളെല്ലാം അവ്യക്തമാണ്. ചുണ്ടില്‍ ഒരു ചെറു മന്ദഹാസത്തോടെ വീണ്ടും അവള്‍ പുറം കാഴ്ചകളിലേക്ക് ഊളിയിട്ടു. രണ്ട് മണിക്കൂറോളമുണ്ട് ഇനിയും യാത്ര. ലക്ഷ്യസ്ഥാനത്തേക്ക്...

ഒരേ വഴി. ഒന്നാമത്തെ വാതില്‍.

ചൈത്രലക്ഷ്മി എസ്. ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.ഒരു...
spot_imgspot_img