Homeകഥകൾ

കഥകൾ

അനാച്ഛാദനം

കഥ നിതിൻ മധു ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍ നേരത്തെ ലീല കോളേജില്‍ എത്തുന്നതാണ്. അലമാരയില്‍ മടങ്ങിയിരുന്ന കസവ് സാരി തലേ ദിവസം...

ലഹരിയൊഴുകും വഴികൾ

കഥ ജോൺസൺ തുടിയൻ പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ശിശുദിനമാണല്ലോ. രാഷ്ട്ര ശിൽപ്പിയായ ജവഹർലാൽ നെഹ്റു . പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെടുന്ന മഹത് വ്യക്തിത്വം. കുട്ടികളേയും പൂക്കളേയും സ്നേഹിച്ച സഹൃദയൻ എന്നും പറയാം. ആ...

പുതിയൊരു ഭാഷ

കഥആര്‍ദ്ര. ആര്‍ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ...

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...

ആർട്ട് ഓഫ് കാൽവിനോ

സ്നേഹ എസ് നായർ"എനിക്ക് സത്യമായിട്ടും പൊള്ളുന്നുണ്ട്.""നിനക്കെന്താണ് പറ്റീത്, മെെഥിലി, പേടി സ്വപ്നം വല്ലതും കണ്ടുവോ? "ഏയ്.. ഇന്നലെ ആ മരിച്ചുപോയ എഫ്. ബി സുഹൃത്തിലെ കാൽവിനോ അയാളെഴുതിയ അവസാന കവിത വായിച്ചത് മുതൽ...

അരുത് മോനേ അരുത് !

കഥ വിഘ്നേശ് കെ.പി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിഒരുദിനം, ഞാൻ ഉമ്മറത്തിണ്ണയിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. ചില ഗെയ്മുകളാണ് . പെട്ടെന്ന് അമ്മ വന്നു പറഞ്ഞു " ആ ഫോൺ ഒന്ന് താഴെ വെക്ക്   മോനേ."പഠിച്ച്...

മഴയുണ്ടോ..? അറിഞ്ഞു നനയുന്നവർക്ക് ..

രതീഷ് രാമചന്ദ്രൻ"തെറ്റി പോകുന്ന മഴക്കാറിനു പിന്നാലെ എന്നോട് മുണ്ടോ.. മുണ്ടോ..... എന്നോട് മുണ്ടോ.. എന്നു മണ്ടി വെച്ചൂത്തി വീണു. ഞാനാ.. ഞാനാ... ഞാനല്ലല്ലോ എന്ന് തൊണ്ടപൊട്ടി കരഞ്ഞു"കവിയെ ഓർക്കുന്നില്ല. കേട്ടതാണ്. ഒരുപാട് വട്ടം. കോളേജ് ജീവിതത്തിന്റെ ഒടുവിലത്തെ...

കറിവേപ്പില

കഥവിനോദ് വിയാർ"മിസ്റ്റർ അർപ്പിത്, നിങ്ങൾ ചോദിക്കുന്നത് അൽപം കൂടുതലാണ്." അയാൾക്ക് ക്ഷമ നശിച്ചിരുന്നു. നീളം കുറഞ്ഞ ഒരു തടിയനായിരുന്നു അയാൾ. എല്ലാവരും അയാളെ ഭായി എന്നാണ് വിളിച്ചിരുന്നത്. ഇരുട്ടും വെളിച്ചവും ഇടകലർന്ന ആ...

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി."മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

ചുവപ്പുകാര്‍ഡ്

കഥ മുർഷിദ് മോളൂർആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന് വെളിപാടുകിട്ടിയ ജനറേഷനാണ് എന്‍റേത്. അതുകൊണ്ട് ഞാന്‍ പറയുന്നതൊക്കെയും അമ്മക്ക് പുതിയകുട്ടികളുടെ വെറും ഭ്രാന്തെന്ന്...
spot_imgspot_img