Homeകഥകൾ

കഥകൾ

കട്ടൻ ചായ

കഥമധു. ടി. മാധവൻചീവീടുകളുടെ ശബ്ദം ഇരച്ചു കൊണ്ടിരുന്നു. ചെറിയ ചാറ്റൽമഴയുണ്ട്. നേരം വെളുക്കുവാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. തലയിൽ ആകെ ഒരു മരവിപ്പാണ്. എണീക്കാതിരിക്കുവാനും വയ്യ. ലത ഉറക്കത്തിൽ നിന്നും...

ഒരു ക്രിസ്തുമസ് തലേന്ന്

കഥ ഗ്രിൻസ് ജോർജ്ജ്1."കാട്ടു പന്നികളെ മോൻ കണ്ടിട്ടുണ്ടോ?""ഇല്ല പപ്പാ.."എട്ടുവയസ്സുകാരന്റെ കണ്ണുകളിൽ കൗതുകം പടർന്നു. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ ഈപ്പൻ താടിക്കാരൻ, വീടിന്റെ സിറ്റൗട്ടിൽ തടി കൊണ്ടു പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച കസേരയിൽ വിശാലമായി അമർന്നിരുന്നു....

പ്രകൃതിവിരുദ്ധം

ലിജീഷ്‌ കുമാര്‍'' ഇപ്പോള്‍ എവിടെയാണ്?''- എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തില്‍ കുരുമുളക് പെറുക്കാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ പൊള്ള് പാറ്റി ചാക്കില്‍ക്കെട്ടിത്തിരിച്ചത്...

സെമിത്തേരിയിലെ പൂവ്

കഥഅനീഷ് ഫ്രാൻസിസ്ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍ നഗരത്തിനോട് ചേർന്ന് ഒരു മുറി കിട്ടാന്‍ പ്രയാസമായിരുന്നു. തീപ്പട്ടിക്കൂട് പോലെയുള്ള മുറികള്‍. മൂന്നു...

നമ്മളാവാത്ത നീ ഞാനുകൾ

ചീമവർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ യാതൊരു അപരിചിതത്വവുമില്ലാതെ കണ്ട മാത്രയിൽ തന്നെയവർ അവരിലേക്ക് ചുരുങ്ങി. ഓരോ ദിവസവും തള്ളി നീക്കാൻ ഓട്ടപാച്ചിൽ നടത്തുന്ന ലോകമോ, ആഘോഷിക്കാൻ കാരണം തിരയുന്ന മനുഷ്യരോ ഒന്നുമവരെ ആ നിമിഷം...

പ്രതിനിഴൽ

കഥപ്രദീഷ്‌ കുഞ്ചുനാരായൺ ദാസ് ഒ പി ടിക്കറ്റിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ അയാളെ ഫോണിൽ വിളിച്ചു പറഞ്ഞത്. ഡോക്ടർ 'സി' ക്യാബിനിൽ ആണെന്ന്. അതു പറഞ്ഞുതന്നെ ടിക്കെറ്റെടുക്കണമെന്നും. 'എ', പിന്നെ 'ബി' ക്യാബിനിലൊക്കെ...

ഒരു കൃമിയുടെ ജ്വാല

കഥ ചെറിയാൻ കെ ജോസഫ്മരുത് കുറെയേറെ സമയം ചിന്തിച്ച ശേഷം പാറക്കെട്ടിൽ പിടച്ചുകയറി. മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല, മഴക്കാലം തുടങ്ങി വരുന്നതല്ലേയുള്ളൂ. പാറ മുകളിൽ അമറിയുടെ വള്ളിയെല്ലാം കരിഞ്ഞിരിക്കുന്നു. അപ്പുറത്തു മണ്ണിൽ ഇപ്പോഴും മൂടുപച്ച...

പുതിയൊരു ഭാഷ

കഥആര്‍ദ്ര. ആര്‍ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ...

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

അശാന്തരാത്രി

ജിബിന്‍ കുര്യന്‍ഗോതമ്പുകച്ചി അട്ടിയിട്ട തടുക്കില്‍ ആലിലയിലെന്നപോലെ കിടന്ന് അവന്‍ കൈകാലിട്ടടിച്ചു. അവന്റെ ശരീരത്തില്‍നിന്നു പ്രസരിച്ച നേരിയ പ്രകാശം കച്ചിത്തടുക്കിനു ചുറ്റും വ്യാപിച്ചുനിന്നു. ഗബ്രിയേല്‍ മാലാഖ വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകി. മുഖത്തും ഉടലിലും...
spot_imgspot_img