Homeകഥകൾ

കഥകൾ

സിൻഡ്രല്ലയുടെ ഷൂ – അവസാന ഭാഗം

രാധിക പുതിയേടത്ത് “നെക്സ്റ്റ് ..” “പേര് “ “സൈറ ഹുസ്സെൻ “ “വംശം?” “കൊക്കേഷ്യൻ”ചുവന്ന കവിളും സിൽക്ക് തൊപ്പിയും വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമുള്ള പേർഷ്യക്കാരിയെ കണ്ടാൽ കൊക്കേഷ്യൻ അല്ലെന്ന് ആരും പറയില്ല. വെള്ളക്കാർക്ക് അധികം താമസമില്ലാതെ തന്നെ ദ്വീപിൽ നിന്ന്...

ഇര

കഥ ശ്രീശോഭ്കാഴ്ചയ്ക്ക് അസ്വാഭാവികത തെല്ലുമില്ലാത്ത നിർദോഷമായ ദേഹോപദ്രവങ്ങളിലൂടെയായിരുന്നു മാത്യൂസ് നിരഞ്ജനക്കുമേൽ അധീശത്വം സ്ഥാപിച്ചത്. ആദ്യമാദ്യം അശ്രദ്ധമായി അതവഗണിച്ച നിരഞ്ജന, പിന്നെ പിന്നെ നവലിബറൽ കാലത്തെ ബഹുഭൂരിപക്ഷം ഇരകൾക്കും സംഭവിക്കുന്നതുപോലെ കരുത്തന്റെ കൈയേറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട് ആ...

എല്ലാ തെളിവുകളും നിങ്ങൾക്കെതിരാണ് 

ലിജീഷ്‌ കുമാർ''എനിക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അച്ഛനുപേക്ഷിച്ചുപോവുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.  13 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നു അന്നെന്റെ സമ്പാദ്യം. അത് വീട്ടാൻ ഞാൻ പട്ടിയെപ്പോലെ പണിയെടുക്കേണ്ടതുണ്ടായിരുന്നു. ചരിത്രപരമായി ഭാര്യാഭർത്താക്കൻമാർക്കിടയിൽ കണ്ടുവരാറുള്ള രോഗ ലക്ഷണങ്ങൾ മൂർച്ഛിച്ച്...

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......

തടി

കഥഷഹീർ പുളിക്കൽ “ഇപ്പാ”ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

കർക്കിടകസംക്രമം

കഥ ജോബിൻ കെ വിഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന്  മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ തന്നെ നാട്ടിലേക്കുള്ള വണ്ടികേറാം എന്ന തീരുമാനമെടുത്തു . ലേഡീസ് ഹോസ്റ്റലിലെ വാർഡന്മാർക്ക്...

ഗിന്നസ് പപ്പ

ഹാസ്യകഥ ഡോ. മുഹ്സിന. കെ. ഇസ്മായിൽ “ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി വെട്ടാതെ വളർത്തി. അപ്പോഴേക്കും ഏതോ ഒരു സിംഗ് ഏറ്റവും വലിയ താടിക്കുള്ള റെക്കോർഡ്...

ഗ്രേയ്

നിയാസ് സൂക്തഉച്ചയൂണ് കഴിഞ്ഞയുടനെയുള്ള പീരിയഡിൽ ക്ളാസ്സെടുക്കാനുള്ള മടി കാരണമാണ് ജബ്ബാർ മാഷ് സൈക്കോളജി ഡിപ്പാർട്മെന്റിന്റെ വിഷാദ രോഗ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്.. ക്ലാസ് പരമ ബോറായത് കാരണം മാഷ് മൊബൈലിൽ കാൻഡി ക്രഷ്...

‘കാവലാൾ ‘

കഥഗ്രിൻസ് ജോർജ്ജ് 1. കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽ വെച്ചാണ് ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം. രാജകീയപ്രതാപത്തിണ് കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തിയിട്ടിരിക്കുകയാണത്. വീതിയേറിയ...

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി

കഥഅശ്വതി മാത്യുജീവിതം അങ്ങനെ ആര്‍ത്തലച്ച് പോകുമ്പോള്‍ ചുരുക്കം ചിലര്‍ അതിനു മദ്ധ്യേ കിടന്നു തിമിര്‍ത്തു തുളളാറുണ്ട്. കാറ്റ് വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. കരിയിലകള്‍ വട്ടമിട്ടു പറക്കുന്നു, ഉണങ്ങിയ ഓല മടലുകള്‍ ലക്ഷ്യം...
spot_imgspot_img