Homeവായന

വായന

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

‘വിരലറ്റം’ പതിച്ച അടയാളങ്ങൾ

സൈഫു ഭാവനകളാവട്ടെ, യാഥാർത്ഥ്യങ്ങളാവട്ടെ എല്ലാത്തിനും എഴുത്ത് രൂപം കൈവരുന്നത് വിരലറ്റം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഒരു മുഴുജീവിതത്തിന്റെയും അർദ്ധകാല ജീവിതത്തിന്റെയും പകർത്തിയെഴുത്തും വിരലറ്റം സാധ്യമാക്കുന്നു. ചിരകാല പ്രതിഷ്ഠയായി എഴുത്ത് സുസ്ഥിരമാകുന്നുണ്ട്. വാമൊഴി പഠിച്ച് പകർന്ന് ദൂരമേറെ താണ്ടാതെ ചേതനയറ്റ് പോകുന്നു. ഒരു...

ആന്തരികമായ യാത്രകളുടെ കൂട്ടുകാരന്‍

രമേഷ് പെരുമ്പിലാവ് ബാഹ്യമായ സഞ്ചാരത്തേക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരു യാത്രികന്റെ അടയാളപ്പെടുത്തലാണ് 'ഹിമാലയം എന്ന യാത്രകളുടെ ഒരു പുസ്തകം'. ഹിമാലയം എന്ന അത്ഭുതത്തെ അനാവരം ചെയ്യുമ്പോള്‍ അത് ഒരുവന്റെ സത്തയിലേക്കുള്ള യാത്രകൂടിയാവുന്നു. ജീവിതം...

ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

വായന വാണി മുരളീധരൻ ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...

‘ദൈവം എന്ന ദുരന്തനായകനെ ‘വായിക്കുമ്പോൾ

ആതിര വി.കെവേഷമിട്ടാടുമ്പോൾ ദൈവം : വേഷമഴിച്ചാൽ അയിത്തം - തെയ്യകലാകാരൻ ആയ രാമന്റെ ജീവിതത്തിലെ അപ്രിയ വേഷപ്പകർച്ചയിലൂടെ.ജാതീയതും ദൈവീകതയും ഏറ്റുമുട്ടുന്ന അഥവാ അക്ഷരാർത്ഥത്തിൽ കൊമ്പ് കോർക്കുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും പങ്കപ്പാടുകളുമായെ പി...

സ്ത്രീയുടെ ദ്വന്ദ വ്യക്തിത്വം : കാമി എന്ന നോവലിനെ മുൻനിർത്തി ഒരു പഠനം

വായനഅപർണചിത്രനും പ്രണയത്തിന്റെ നിഗൂഢതകളുംഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്നയുടെ കാമി എന്ന നോവൽ വായിക്കുമ്പോൾ ക്കുമ്പോൾ വായനക്കാർക്ക് ഉത്തരം കൊടുക്കാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന "ദ്വന്ദം എന്ന സങ്കല്പത്തെ പുനർവിചിന്തനം ചെയ്യുന്നു. നിഗൂഢമായ പ്രണയത്തെക്കുറിച്ച്...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...

ആറ്റികുറുക്കിയ കവിതകള്‍

ജ്യോതി അനൂപ്ഒരേ സമയം സമൂഹത്തെയും വ്യക്തികളെയും ചുറ്റുപാടിനെയും നിരീക്ഷിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് സുരേഷ് പാറപ്രം തന്റെ 'അടിവേരിൽ കിളിർത്ത ഇലകൾ ' എന്ന കൃതിയിലൂടെ. സുരേഷിന്റെ ഓരോ കവിതയും...

എത്രയും പ്രിയപ്പെട്ടവൾക്ക്, ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

വായന സുജിത്ത് കൊടക്കാട് നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
spot_imgspot_img