Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ഓർക്കാപ്പുറത്തെ വിരുന്നുകാരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1998 .ഒരു ദിവസം കട തുറന്ന ഉടനെ ലാൻറ് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ആരാണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത് ? അസമയങ്ങളിലെ ഫോൺ കോളുകളൊക്കെ എന്തൊക്കെയോ അശുഭകരമായ വാർത്തകളായിരിക്കും പൊതുവെ എത്തിക്കാറ്....

ചിന്താമണിയിലെ ഖസാക്ക്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി2008. ചിന്താമണിയിലെ ശ്രീലക്ഷ്മീ നഴ്സിങ് കോളജിൽ കാൻ്റീൻ നടത്തി വരുന്ന കാലം. ആദ്യമായി ചിന്താമണി എന്ന് വാക്ക് കേട്ടപ്പോൾ ഒരു സിനിമയുടെ പേരാണ് മനസ്സിൻ്റെ തിരശ്ശീലയിൽ മിന്നി മറഞ്ഞത്. കൊലയും കേസുകെട്ടുകളും...

ജീവനും കൊണ്ടൊരു സഞ്ചാരം

ഓർമ്മക്കുറിപ്പുകൾഅജയ്സാഗവർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി സപ്ലിമെന്റിൽ വായിച്ചാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രികനെ അറിയുന്നത്. അന്ന് മുതൽ നേരിട്ട് കാണാനും കൊതിയായി. 1969ൽ പത്താം വയസ്സിൽ യാത്ര തുടങ്ങിയതാണ്. വിസയും പാസ്പോട്ടുമില്ലാതെ 43 രാജ്യങ്ങൾ...

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

ആഴങ്ങളില്‍

ആരിഫ സാമ്പ്റവെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന്...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

ലക്ഷ്മിയാനയും ഗുലാം അലിയും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട ഓർമ്മയുണ്ട്. വാഴകൂമ്പിതൾ മാതിരി ഇത്തിരിപ്പോന്ന ചുണ്ടിലെ ശക്തമായ ദന്ത നിരകളാൽ കടിച്ചുപിടിച്ച വടത്താൽ...

അമ്മമ്മയുടെ വീട്

പ്രിയ പിലിക്കോട്അമ്മമ്മയെ 'അമ്മാമന്റെ അമ്മ' യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു മാത്രം അതൊരിക്കലും വഴങ്ങിയില്ല. നാലു പെൺമക്കളുടെ ഇടയിൽ ഉണ്ടായ ഒരേയൊരു മകൻ -...

എന്റെ പുരകെട്ട് ഓർമ്മകൾ

ഓർമ്മക്കുറിപ്പുകൾ ഷിനിത്ത് പാട്യംകുറേ ദിവസമായി ഞാൻ എന്ന സാമൂഹ്യജീവി ഹോം കോറന്റൈനിൽ അകപ്പെട്ടിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോൾ ക്ലാവ് പിടിക്കാത്ത പഴയ ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വരുന്നുണ്ട്. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പേയുളള ഏപ്രിൽ മാസം ഞങ്ങളെ...
spot_imgspot_img