Homeഇടവഴിയിലെ കാൽപ്പാടുകൾ

ഇടവഴിയിലെ കാൽപ്പാടുകൾ

അലിവായ് പെയ്‌ത ജീവിതം

ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗിവ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന ഈ പംക്തിയിൽ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിസ്മയകരമായ കഴിവുകളുള്ള പ്രതിഭകളുള്ള നിരവധി പേരെ നമുക്കറിയാം. എന്നാൽ...

മൂധേവി പുറത്ത്….

നന്ദിനി മേനോൻകുറച്ചു വർഷങ്ങളായി നാട്ടിൽ ചെല്ലുമ്പോൾ പാതയരുകിൽ ഇവരെ കാണാറുണ്ട്. കല്യാണ മണ്ഡപത്തിനും ഉച്ചി മഹാളി കോവിലിനും ഇടക്കുള്ള മൂന്നോ നാലോ കിലോമീറ്ററിനകത്ത് എവിടേയെങ്കിലും. ചുട്ടു പഴുത്ത വാൾത്തലപ്പു പോലുള്ള മുഖവുമായി വലിയൊരു...

പോക്കുട്ടി മുസ്‌ലിയാർ

സുബൈർ സിന്ദഗിപോക്കുട്ടി മുസ്‌ലിയാർ, സുഗന്ധം പരത്തിയ ഒരു സാധു മനുഷ്യൻ. പാവിട്ടപ്പുറം ഏപിജെ നഗറിന് സ്വന്തമായി അങ്ങനെ ഒരാളുണ്ടായിരുന്നു. കുട്ടിക്കാലത്ത് വെള്ളിയാഴ്ചകളിൽ കോക്കൂർ ജുമാ മസ്ജിദിന്റെ പടിപ്പുരയിൽ ഒരു പ്രത്യേക പെട്ടിയിൽ വിവിധ...

അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗിപാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന്‌ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത്...

പച്ച മരുന്നുകളുടെ കൂട്ടുകാരൻ. 

സുബൈർ സിന്ദഗി പാവിട്ടപ്പുറംആലിക്കുട്ടിക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ശബ്ദം താഴ്ത്തി സംസാരിക്കുന്ന, റോഡിന്റെ അരികു ചേർന്ന് സാവധാനം നടന്നു നീങ്ങുന്ന മെലിഞ്ഞ ശരീരവും വലിയ ഹൃദയവും ഉള്ള ഒരു...

വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ

ദിനേശ് ബാബുഅന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ മേൽക്കൂരയുള്ള എടവ നകണ്ടി തറവാട് വീടും അതിനടുത്ത് ഒരു കൊച്ചു അമ്പലവും കാണാം.ആ...

ഡയാന കട്ടപ്പനയിലെ രാജകുമാരി

സുബൈർ സിന്ദഗി , പാവിട്ടപ്പുറം ഇവരെ  ഞാൻ ആദ്യം കാണുന്നത് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ചു നടന്ന ആർട്ടിസ്റ്  ആന്റ് റൈറ്റേഴ്‌സ് കൾച്ചറൽ ഫൌണ്ടേഷൻ സംസ്ഥാന സമ്മേളനത്തിന് നടത്തിയ പുരസ്‌കാര ചടങ്ങിൽ വെച്ചാണ്....

അറബിയും ചക്കയും

(ഇടവഴിയിലെ കാല്‍പ്പാടുകള്‍)സുബൈര്‍സിന്ദഗി പാവിട്ടപ്പുറംഏറെ കാലത്തെ മയമദ്‌ന്റെ പൂത്യായിരുന്നു പേര്‍സക്ക് പോണംന്ന്. കുറെ കാലം നാട്ടുപണിക്കൊക്കെ പോയി മയമദ് കാലങ്ങളങ്ങനെ നീക്കി. കുടുംബ പ്രാരാബ്ദം താങ്ങാതെ വന്നപ്പോള്‍ മയമദ് ഉള്ളിലെ പൂതി കാണുന്നോരോടൊക്കെ പറയാന്‍...

കല്ല്യാണിക്കോവാലൻ

ഇടവഴിയിലെ കാൽപ്പാടുകൾ എൻ ഇ ഹരികുമാർപെണ്ണുങ്ങൾ കല്ല്യാണീ എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞു - ഞാൻ ഗോപാലനാ. ഞാനൊരാണാ... കുളികഴിഞ്ഞ് അവൾ ട്രൗസറെടുത്തിട്ട് അങ്ങാടിയിലേയ്ക്ക് നടന്നു. ആണുങ്ങൾ വിളിച്ചപ്പോൾ അവൻ പരിഭവം പറഞ്ഞു - ഞാൻ...

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗിതമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു...
spot_imgspot_img