HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
അടുക്കിവെയ്‌പ്പ്
കവിതജയലക്ഷ്മി ജി
ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി
തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ
ഇടംകൊടുക്കാതെ അയാൾ നടന്നകന്നു
മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും,
പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി
ഒരിക്കൽ എന്റെ സ്വപ്നത്തിൽ,
ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി
അയാൾ വീട്ടിൽ കയറി വന്നു
ഓർമ്മകളിലൊന്നിനെയെങ്കിലും
വാങ്ങി വളർത്താൻ എന്നോടു...
മഞ്ഞ വെളിച്ചം
കവിത
സ്നേഹ മാണിക്കത്ത്
ഓരോ നിരത്തിലും
മറ്റാർക്കും
കാണാത്ത വിധം
മരണം അടയാളപ്പെടുത്തിയ
ഞാൻ ഉണ്ടായിരുന്നു
നൂഡിൽസ് സ്ട്രാപ്പ്
ഉടുപ്പിലെ നൂലുകൾ
പോലെ
അധികമാരാലും
തിരിച്ചറിയപ്പെടാതെ
ഉടൽ നടന്നു നീങ്ങി
ചുണ്ടുകൾ മീൻവലകൾ
പോലെ ഇരയെ വിഴുങ്ങാൻ
കൊതിച്ചു
പഴകിയ ഓർമ്മകൾ
മണ്ണിരയെപോലെ
ഇഴഞ്ഞു
വഴുവഴുത്ത ചുംബനങ്ങളെ
കുഴിമാടത്തിൽ നിന്നും
പുറത്തെടുത്തു
ഇവിടെയും മഞ്ഞ വെളിച്ചങ്ങൾ
എത്ര കാതം നടന്നാലും
മരണം
ഈ മഞ്ഞയ്ക്കും ചുംബനത്തിനും
വണ്ടിപ്പുകയ്ക്കും
ട്രാഫിക് സിഗ്നലിനും
ഇടയിൽ ഒളിച്ചിരുന്ന്
നോക്കി...
അങ്ങേരുടെ തള്ള
(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്-
അങ്ങേര് കുളികഴിഞ്ഞെത്തിയത്.
എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും-
ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു.
അകത്ത് അങ്ങേരുടെ തള്ള-
കൊന്തചൊല്ലുന്നതിന്റെ ഒച്ച.
കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്,
ചട്ടിയിലേക്കിട്ടു.
അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു.
പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ.
*
ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ-
അത്താഴം വിളമ്പി.
തഴമ്പിച്ച കൈയ്യാൽ അങ്ങേര്...
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും
കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ
ഒരു രാത്രിയുടെ അന്നം
വിറങ്ങലിച്ചു ബലിച്ചോറാകുന്നു..
വടുകെട്ടിയ നെറ്റിയിൽ
നിന്നൂർന്നുപോയ തൊട്ടിയിൽ
കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ
സ്വാതന്ത്ര്യഗീതിയിൽ
നമ്മൾ...
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്...
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.
4
ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്...
5
ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന...
കണ്ണുകൾ
കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും
ഓർമ്മയിൽ നിന്നും
ഒപ്പിയെടുക്കുവാൻ
കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ
നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ?
വിരഹത്തിന്റെ
പൊള്ളുന്ന വേനൽ ചൂടിൽ
അലഞ്ഞു നടന്ന
അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ
പുഴ പോലെ
സ്നേഹം കോരിയൊഴിച്ച,
നിബന്ധനകളിലാതെ
ചുംബിച്ച,
സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ
വെളുത്ത പുതപ്പിൽ
മങ്ങിയ പാട പോലെ
തോന്നിച്ച ആർദ്രമിഴികൾ
ഉള്ള ഒരു മനുഷ്യൻ.
അയാളുടെ വിരലുകൾക്ക്
കടൽപാമ്പിന്റെ...
പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം
നീന്തുന്നു
ജലത്തിന്‍റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്‍റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്‍റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്‍റെ
താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...
വെള്ളപ്പൂക്കൾ
(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ
മുറിഞ്ഞു രണ്ടായ
കുപ്പായങ്ങളുടെ
കുട്ടിക്കാലത്തിനു വേണ്ടി
ഞാനൊരു
മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ,
വെളുത്ത പൂവുകൾ
എന്നിവയെ
എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ
അത് പടർന്നുകഴിയുമ്പോൾ
പുസ്തകങ്ങളിൽ
പതിപ്പിക്കണം
പഴുത്തയിലകളെയെന്ന്
പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത്
കരിഞ്ഞുപോയപ്പോൾ
കവിതയെഴുതുന്നവളുടെ
കണ്ണുകൾ
കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
സ്നേഹിതയ്ക്ക്
കവിത
പ്രശാന്ത് പി.എസ്
ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ്
തീവണ്ടി നീങ്ങുന്നുവെങ്കിലും
ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ
കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ
കഷണം പോലെ
സ്വയം മങ്ങിമറയുന്ന
നിന്നെയെനിക്ക് കാണാം.
നിഗൂഢമായൊരു സ്മാരകശിലയായ്
സ്വയം...
വൃത്താകൃതിയിൽ ഒരു തവള
കവിത
അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ
വൈകുന്നേരത്തെ കൂട്ടമണിയൊച്ച
കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്.
ആ ഓട്ടമവസാനിക്കണത്
ഇറക്കമിറങ്ങി തൊടികടന്നു വരണ
ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ
തോട്ടിൻകരേലാണ്.തോടിനിരുവശവും
ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ്
ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ്
തോടൊരു ജലമാർഗ്ഗമായി
ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ
എളുപ്പത്തിൽ കാര്യം സാധിക്കുവാൻ
അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള്
ആകാശം...


