Homeകഥകൾ

കഥകൾ

സിൻഡ്രല്ലയുടെ ഷൂ – അവസാന ഭാഗം

രാധിക പുതിയേടത്ത് “നെക്സ്റ്റ് ..” “പേര് “ “സൈറ ഹുസ്സെൻ “ “വംശം?” “കൊക്കേഷ്യൻ”ചുവന്ന കവിളും സിൽക്ക് തൊപ്പിയും വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമുള്ള പേർഷ്യക്കാരിയെ കണ്ടാൽ കൊക്കേഷ്യൻ അല്ലെന്ന് ആരും പറയില്ല. വെള്ളക്കാർക്ക് അധികം താമസമില്ലാതെ തന്നെ ദ്വീപിൽ നിന്ന്...

ചെകുത്താന്‍ ജോസിന്‍റെ കല്‍പ്പനകള്‍

കഥ രണ്‍ജു“പിറ്റേന്നു രാത്രിയില്‍ ആഡംബരപൂര്‍വ്വം ആ മൃതദേഹം അടക്കം ചെയ്തു. അതിനടുത്ത ദിവസം മുതല്‍ ജനങ്ങള്‍ ആ കല്ലറയില്‍ ചെന്നു മെഴുകുതിരി കൊളുത്തുക പതിവായി. അയാളുടെ വിശുദ്ധിക്കു ലഭിച്ച പ്രശസ്തി മൂലം പുണ്യവാളന്‍ സിയാപ്പെല്ലെറ്റോ...

കർക്കിടകസംക്രമം

കഥ ജോബിൻ കെ വിഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന്  മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ തന്നെ നാട്ടിലേക്കുള്ള വണ്ടികേറാം എന്ന തീരുമാനമെടുത്തു . ലേഡീസ് ഹോസ്റ്റലിലെ വാർഡന്മാർക്ക്...

ചൂണ്ട

കഥ എസ് ജെ സുജിത്"സംഗതി നീ പറയുന്നപോലാണെങ്കില് മൂന്ന് വഴിയേയുള്ളൂ"ചിരട്ടയിൽ കുഴച്ചു വച്ചിരുന്ന മൈദ വിരലുകൾ കൊണ്ട് പരുവപ്പെടുത്തി ചൂണ്ടയിലേക്ക് ഒട്ടിക്കുകയായിരുന്നു ബിജു. തൊട്ടരികിൽത്തന്നെ തെങ്ങിൽ ചാരി രാജേഷ് ഇരിക്കുന്നുണ്ട്. കിഴക്കിലേക്ക് ചരിഞ്ഞിറങ്ങി അമ്പിളിമാമൻ...

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി."മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

തടി

കഥഷഹീർ പുളിക്കൽ “ഇപ്പാ”ബഷീറിന്റെ അരോചകമായ വിളി അദ്ദുപ്പയുടെ കാതുകളിലൂടെ പ്രവഹിച്ച് കൈകളിലിരുന്ന് ഭൂമിയുടെ മുഖംമാറ്റികൊണ്ടിരുന്ന തൂമ്പ വരെയെത്തി.“എന്തിനാജ്ജ് കെടന്ന് ചാക്ണ്?”“വക്കീൽ വിളിച്ചീന്നു” വാഴക്കണ്ടത്തിന്റെ അതിരിൽ നിന്നുകൊണ്ട്, മണ്ണിലേക്ക് ഇറങ്ങാതെ ബഷീർ പറഞ്ഞു.ചുരുണ്ടുഞെളിപിരികൊണ്ട മുടികളിലൂടെ ഒഴുകിയൊലിച്ച...

സഹതാപം നിറഞ്ഞ സിംഹം

കഥ അനന്യ കെ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്‌കൂൾ 5 stdഒരു നാട്ടിൽ അച്ഛൻ, അമ്മ, മകൾ എന്നിവരടങ്ങുന്ന ഒരു അണുകുടുംബം താമസിച്ചിരുന്നു. അവിടത്തെ കുട്ടിക്ക് മൃഗങ്ങൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നു....

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

കഥ പ്രിൻസ് പാങ്ങാടൻതാഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും വേങ്ങമരവും ഒക്കെ നിൽക്കുന്നതിന് സമീപത്ത് തന്നെയായിരുന്നു കണിക്കൊന്നയും നിന്നത്.ഓരോ വിഷുക്കാലത്തും നിറയെ പൂത്തുലഞ്ഞ്...

പക്ഷിനിരീക്ഷകന്‍

കഥ സുഭാഷ് ഒട്ടുംപുറംആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം...

സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

കഥഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....
spot_imgspot_img