Homeകഥകൾ

കഥകൾ

ഗ്രേയ്

നിയാസ് സൂക്തഉച്ചയൂണ് കഴിഞ്ഞയുടനെയുള്ള പീരിയഡിൽ ക്ളാസ്സെടുക്കാനുള്ള മടി കാരണമാണ് ജബ്ബാർ മാഷ് സൈക്കോളജി ഡിപ്പാർട്മെന്റിന്റെ വിഷാദ രോഗ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ പോയത്.. ക്ലാസ് പരമ ബോറായത് കാരണം മാഷ് മൊബൈലിൽ കാൻഡി ക്രഷ്...

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......

അഡൽട്സ് ഒൺലി

കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ .... ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക്...

‘കാവലാൾ ‘

കഥഗ്രിൻസ് ജോർജ്ജ് 1. കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽ വെച്ചാണ് ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം. രാജകീയപ്രതാപത്തിണ് കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തിയിട്ടിരിക്കുകയാണത്. വീതിയേറിയ...

മീശ

മധു തൃപ്പെരുന്തുറവെള്ളരിക്കാപ്പട്ടണത്തിലെ രാജാവിന് മീശയില്ല. തനിക്കില്ലാത്തത് പ്രജകള്‍ക്കും വേണ്ടെന്ന് രാജാവ് തീരുമാനിച്ചു. ദേശത്ത് മീശയില്ലാത്തോരെ കണ്ടുമടുത്ത പ്രജ രാജശാസനത്തെ ധിക്കരിച്ച് മീശ വളര്‍ത്താന്‍ തുടങ്ങി. ഇരു കവിളിലേക്കും വളര്‍ന്നിറങ്ങിയ വിശറിപോലത്തെ സുന്ദരന്‍ മീശ!...

അർദ്ധനാരീശ്വരൻ

നാല് മിനിക്കഥകൾ രൺജു ഒന്ന്തീൻമേശ അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു.നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ് ...

ട്രാൻസ്

കഥഗ്രിൻസ് ജോർജ്ജ്അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...

യുദ്ധഭൂമിയിലെ നായ്ക്കൾ

കഥ രജീഷ് ഒളവിലം "ഫ നായീന്റെ മോനെ" കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന്...

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥശ്യാംസുന്ദർ പി ഹരിദാസ്ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ കാല്പനികനാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റാരേക്കാളുമേറെ പെരുമാളിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരാർത്ഥത്തിൽ വാസ്തവമായിരുന്നു. അയാൾ...

ജിറാഫ്

കഥഷെമീർ പട്ടരുമഠംഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ നൂറ്റാണ്ട് അപ്രത്യക്ഷമായി..വരും കാലത്തേയ്ക്ക് കാലെടുത്തുവെയ്ക്കും മുൻപ്, എസ്തപ്പാനോട് കാലുകൾ നീട്ടി ''ഇനിയും എന്തിന്...
spot_imgspot_img