Homeകഥകൾ

കഥകൾ

സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്

കഥഗ്രിൻസ് ജോർജ് 1. പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു. അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു. അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം....

അമ്മിണി

കഥ സമീർ പാറക്കൽപതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ...

ആണി

കഥ ജിൻഷ ഗംഗമഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

അഡൽട്സ് ഒൺലി

കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ .... ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക്...

കന്യാർകുടിയിലെ ആൺദൈവം

കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.പാലക്കാട്...

മഴ പ്രണയത്തിലെഴുതിയത്

വി. ആര്‍. സുധീഷ്ഒന്ന്കാലമെന്ന രാക്ഷസന്റെ ചെറുവിരല്‍ പിടിച്ച് നമ്മള്‍ ഒരു ചെറിയ ദൂരമേ നടക്കുന്നുള്ളൂ. അപ്പോഴൊക്കെയും നമ്മള്‍ പ്രണയികളാണ്. യാത്രകഴിഞ്ഞ് പോകുമ്പോള്‍ തിരിഞ്ഞുനോക്കില്ല. കാലം നമ്മെയും നാം കാലത്തെയും!രണ്ട്മഴനൂലുകള്‍കൊണ്ട് നെയ്ത ഒരു മന്ത്രകോടി...

പൂമണങ്ങൾ

കഥ സൗമിത്രൻ   "പോക്രോം പോക്രോം  ഹൊയ് ഹൊയ്  പോക്രോം പോക്രോം  ഹൊയ് ഹൊയ്" പാടവരമ്പത്ത് മാക്കാച്ചിത്തവളയുടെ വായ്ത്താരി ഏറ്റുചൊല്ലി ജെറി പെരു മഴയത്ത്  തുള്ളിത്തിമിർത്തു.ഇടത്കാലു കൊണ്ടും വലത്കാലു കൊണ്ടും തെപ്പിത്തെറുപ്പിച്ച വെള്ളം ആഹ്‌ളാദഭേരിയായി ചിതറിയുയർന്ന് മഴ നനഞ്ഞ് തണുത്തുവിറച്ചു...

കഥകൾക്കപ്പുറം…

കഥ മഹമൂദ് പെരിങ്ങാടിഅന്ത്രുക്ക വീട്ടിലെ ഒരംഗത്തെ പോലെയാണ്... മിക്ക ദിവസങ്ങളിലും ഉച്ചയൂണിന് അന്ത്രുക്കയുണ്ടാകും.വെളുത്ത് ദേഹം മുഴുവൻ  ചുക്കിച്ചുളിഞ്ഞു കട്ടിയുള്ള കണ്ണട വെച്ച് മരപിടിയുള്ള വലിയ കുടയുമായാണ് വരവ്. കുട വരാന്തയിലെ കഴുക്കോലിൽ തൂക്കിയിട്ട് വീടിനു പുറത്തുള്ള...

റോസ് ഗിറ്റാറിനാൽ

സുരേഷ് നാരായണൻഞാൻ കാണുമ്പോഴൊക്കെ ജാവേദിൻ്റെ കയ്യിൽ ആ ഗിറ്റാർ ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഒരവയവം പോലെ അയാളുടെ പിന്നിലത് പാക്ക് ചെയ്ത് തൂക്കിയിട്ടിരുന്നു!ഉറക്കം വരാത്ത ഒരു ഞായറാഴ്ച രാത്രി ഞാൻ അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ചുമ്മാ...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

കഥ രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...
spot_imgspot_img