Homeവായന

വായന

അധ്യാപക ദിനത്തിൽ ഒരു നോവലിനെക്കുറിച്ച് …

പ്രസാദ് കാക്കശ്ശേരിഅധ്യാപക ദിനത്തിൽ ഈയിടെ വായിച്ച ഒരു നോവൽ മനസ്സിലേക്ക് കടന്നുവന്നു. ദാർശനികനും ചിന്തകനും നവോത്ഥാന നായകനുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതം അധികരിച്ചെഴുതിയ നോവൽ. ടി.കെ.അനിൽകുമാർ എഴുതിയ ' ഞാൻ വാഗ്ഭടാനന്ദൻ '...

വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം

വിജേഷ് എടക്കുന്നിഅമ്മയുടെ കണ്ണ് (കവിതകൾ) ജയപ്രകാശ് എറവ് യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ്ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി അടുപ്പത്തിലായ ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും പുറത്തു വന്നിരുന്ന പിൽക്കാലത്ത് നിന്നു പോയ...

മറിയയുടെ വിലാപപ്പുറങ്ങൾ

പുസ്തകപരിചയം രജിതൻ കണ്ടാണശ്ശേരി"കാട്ടാളൻ പൊറിഞ്ചു" എന്ന വഴിയടഞ്ഞുപോയ സിനിമയും "പൊറിഞ്ചു മറിയം ജോസി"ന്റെയും തിക്കും തിരക്കും കഴിഞ്ഞാണ് ലിസിയുടെ വിലാപ്പുറങ്ങൾ വായിക്കുന്നത്. പ്രസിദ്ധീകരിച്ചതിനും അഞ്ചു വർഷങ്ങൾക്കു ശേഷം. മറിയ എന്ന, മലയാള സാഹിത്യം ഇത്...

ആൽക്കെമിസ്റ്റ്

വായന സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്....

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

വായനഷൗക്കത്തലീഖാന്‍'നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ 'ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ...

മുറിവുകളിൽ പുരട്ടുന്ന സ്നേഹ അല്ലികൾ

വായനപ്രീത ജോർജ്ജ്'ഒരേ പേരെമ്മേലേതെ പലജാതി ജീവിതങ്ങൾ ' പോലെ ഒരേ പുസ്തകത്തിലെ പലജാതി കവിതകൾ. പല കാലങ്ങളെ, പല ജീവിതങ്ങളെ ഒറ്റ ഫ്രയിമിനുള്ളിലാക്കി, അതിഭാവുകത്വമില്ലാതെ ജീവിത യാഥാർത്ഥ്യങ്ങളിൽ അനുഭവ തീഷ്‌ണതയുടെ മേമ്പൊടി ചാലിച്ച്...

‘ഖബർ’ തുരന്ന് വായിക്കുമ്പോൾ

വായനമുഹമ്മദ്‌ റബീഹ് എം.ടി വെങ്ങാട്കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

ചിലപ്പതികാരം

ബി.ജി.എന്‍ വര്‍ക്കലചരിത്രവും മിത്തുകളും കൂടിക്കലര്‍ന്ന സാഹിത്യമാണ്‌ ആദ്യകാലത്ത് ലോക ക്ലാസ്സിക്കുകളായി കണക്കാക്കിയിരുന്നത്‌. ഇന്ത്യയുടേത് വളരെ പുരാതനമായ ഒരു സംസ്കാരം ആണ്. മഹാഭാരതവും രാമായണവും ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയ രണ്ടു...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...
spot_imgspot_img