Homeവായന

വായന

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

ഭാഷയെന്ന സാമൂഹ്യ വ്യവഹാരം

വായനഉണ്ണികൃഷ്ണൻ കളമുള്ളതിൽഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെടാതെ പോകുന്നു. ആധുനികതയോടെ രൂപപ്പെട്ട സാഹിത്യവിമർശന- സൈദ്ധാന്തിക പദ്ധതികളുടെയെല്ലാം അടിക്കല്ലായി...

ചിലപ്പതികാരം

ബി.ജി.എന്‍ വര്‍ക്കലചരിത്രവും മിത്തുകളും കൂടിക്കലര്‍ന്ന സാഹിത്യമാണ്‌ ആദ്യകാലത്ത് ലോക ക്ലാസ്സിക്കുകളായി കണക്കാക്കിയിരുന്നത്‌. ഇന്ത്യയുടേത് വളരെ പുരാതനമായ ഒരു സംസ്കാരം ആണ്. മഹാഭാരതവും രാമായണവും ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയ രണ്ടു...

നാഗരികതയാല്‍ മുറിയപ്പെടുന്ന ഗ്രാമീണത

പോള്‍ സെബാസ്റ്റ്യന്‍അഗ്രഹാരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഫാർമ മാർക്കറ്റിന്റെ അനിശ്ചിതത്വത്തിലേക്ക് വീണ മഹാലക്ഷ്മിയുടെ കഥയാണ് ഫാർമ മാർക്കറ്റ് എന്ന നോവലിൽ ടി കെ ശങ്കരനാരായണൻ പറയുന്നത്. ഗ്രാമീണതയിൽ നിന്ന് നഗരവൽക്കരണത്തിൽ അകപ്പെട്ട അനേകം ഗ്രാമങ്ങളുടെ...

ആടുകളുടെ റിപ്പബ്ലിക്

പോൾ സെബാസ്റ്റ്യൻഅധിനിവേശത്തിന്റെ ലോകത്തു നിന്ന് പ്രതീക്ഷയുടെ നാളെകളിലേക്ക് നോക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഒരു ആടു ജീവിതം മാത്രമാണോ? "ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടുകളുടേത്. അവ സ്വപ്‌നങ്ങൾ കാണാറില്ല. തലയുയർത്തി ആകാശത്തിലേക്കു നോക്കാറുമില്ല....

ഘാതകൻ : സമകാലിക ഇന്ത്യയുടെ ചുരുക്കെഴുത്ത് 

വായന സജിത്ത്. എം. എസ്അധികാരത്തിന് കാലദേശങ്ങൾക്കതീതമായി ഒരൊറ്റ രൂപമേയുള്ളൂ - മർദ്ദനത്തിന്റെയും അടിച്ചമർത്തലിന്റെയും ഹിംസയുടെയും അനീതിയുടെയും ചുരുങ്ങിയ കാലം കൊണ്ട് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കെ.ആർ.മീരയുടെ ഏറ്റവും പുതിയ നോവൽ 'ഘാതകനും' ...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

സ്വപ്നഹേതു – പുസ്തക പരിചയം രണ്ടാമൂഴം

ശ്രീഷ മോഹൻദാസ്“ ഇന്ന് ഞാൻ സ്വപ്നം കണ്ടത് എന്താന്ന് അറിയോ അമ്മേ? യുദ്ധം..”ഒരു സ്വപ്ന വിവരണം അവിടെ തുടങ്ങുകയാണ്. സ്വതവേ സ്കൂൾ ഉള്ളപ്പോൾ നേരത്തെ എഴുന്നേൽകേണ്ടതിനാലോ എന്തോ സ്വപ്നം കാണാനോ കണ്ടത് ഓർത്തെടുക്കാനോ ഒന്നും...

കവിത പൂക്കുന്ന വഴിയിലൂടെ

ജ്യോതി അനൂപ്2017 ലെ അരൂർ പത്മനാഭൻ സ്മാരക കവിതാ പുരസ്ക്കാരം നേടിയ കൃതി. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരിയുടെ കവിതാ സമാഹാരം 'ഒറ്റയ്ക്കൊരു പെൺകുട്ടി' പേരുപോലെ തന്നെ ശ്രദ്ധേയമാകുന്നു. അതിജീവനത്തിന്റെ പ്രത്യാശയുടെ ഇത്തിരിവെട്ടം...

പുസ്തകം തുന്നുമ്പോൾ

സുരേഷ് നാരായണൻപോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് 'ടണൽതേർട്ടിത്രീ'. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള കിടങ്ങിലേക്കാണ് പ്രിൻസ് ജോൺ ഈ നീണ്ട കവിതയെ പെറ്റിടുന്നത്.എത്ര പെട്ടെന്നാണത് ഒരു പെൺകോമരമായ്...
spot_imgspot_img