Homeവായന

വായന

നാരങ്ങപ്പാല്… ചൂണ്ടയ്ക്ക രണ്ട്… കിതച്ചോടിപ്പോയ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മക്ക്…

വായന പ്രസാദ് കാക്കശ്ശേരിസ്കൂളില്‍പോയി പുതുകാലത്തിന്‍റെ വ്യാകരണം വായിലാക്കി വരുമ്പോള്‍ നാവില്‍ നിന്ന് പോയ് മറയുന്നത് നാനാജഗന്‍മനോരമ്യഭാഷയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് ഇടശ്ശേരിയാണ്. വ്യവസ്ഥയുടെ യാത്രിക വലയങ്ങളിലേക്ക് കുട്ടികളെ മെരുക്കുന്ന നിര്‍ദ്ദയരൂപമായി സ്കൂള്‍ ഇന്നും തുടരുന്നു. ഒറ്റപ്പെട്ട ബദല്‍...

ജയചന്ദ്രൻ തക്കിജ്ജ

സഹജീവികളുടെ ജീവിതത്തിലെ അറിയാത്ത ഏടുകൾ അവർ നമുക്കായി മറിക്കുമ്പോൾ ധൃതി പിടിച്ചു വായിക്കുന്ന നമ്മിലും ഉണ്ടോ അദൃശ്യമായ രസികത്വം !

അക്ഷരങ്ങൾ നോവു തീർത്തൊരു കപ്പൽയാത്ര..

വായനശാഫി വേളംലളിതമായ ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് തൻസീം കുറ്റ്യാടിയുടെ "കടലോളം കനമുള്ള കപ്പലുകൾ " എന്ന കവിതാ സമാഹാരം. തൻസീം എന്ന കവി നമ്മുക്ക് മുമ്പിൽ തുറന്നു വിടുന്നത് യാഥാർത്ഥ്യങ്ങളുടെ വിശാലമായ ഒരു...

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

വായനഭാഗ്യശ്രീ രവീന്ദ്രൻനീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ...

കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.

വായനശാഫി വേളംമനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ 'മുള്ളുകളെ' ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട് സംവദിച്ചും, അപാര ബിംബങ്ങൾ കൊണ്ട് അലങ്കരിച്ച കവിതകളാണ് യഹിയ മുഹമ്മദിന്റെ മൂന്നാമത്തെ കവിതാ...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

സൗണ്ട് പ്രൂഫ്

പോള്‍ സെബാസ്റ്റ്യന്‍"ഏത് പെണ്ണാണ് മുഴുവൻ സ്വപ്നവും മുഴുവനായി കണ്ടിട്ടുള്ളത്?" "അടുത്തുള്ളവന്റെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന സമൂഹം ആരെയും ഉയർത്തില്ല." "ജോലി കിട്ടാനൊന്നുമല്ല വിദ്യാഭ്യാസമെങ്കിൽ ആരെ കാട്ടാനാണത്? ഒരു നല്ല പങ്കാളിയെ...

വായനയില്‍ പെയ്യുന്ന മഴമേഘങ്ങള്‍

ബിജു ടി.ആര്‍.പുത്തഞ്ചേരി2019-ലെ ആര്‍.കെ. രവിവര്‍മ്മമാസ്റ്റര്‍ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച കവിതാസമാഹാരമാണ് രാമകൃഷ്ണന്‍ സരയു രചിച്ച 'മഴമേഘങ്ങളുടെ താഴ്വര'. മനോഹരമായ മഴപെയ്ത്തില്‍ ഭൂമി പച്ചയണിയുന്ന അവസ്ഥപോലെ, കവി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍...

കാലം മായ്ക്കാത്ത മുറിവുകള്‍

പോള്‍ സെബാസ്റ്റ്യന്‍"കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും" ഈ വാചകങ്ങളോടെയാണ് ജി. പ്രജേഷ് സെൻ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ, ഓർമകളുടെ ഭ്രമണപഥം അവസാനിക്കുന്നത്. ഒരുപക്ഷെ, ഈ പുസ്തകത്തിന്റെ വായന തുടങ്ങേണ്ടത്...

നിത്യാന്തരംഗം

രഘു. കെ. വണ്ടൂർആദ്ധ്യാത്മിക ചോദനകള്‍ സ്വപ്ന പ്രതീക്ഷയുടെ തലം തേടുന്നത് സ്വര്‍ഗ്ഗകാമനയുടെ സ്വീകാര്യതയോ, നരകത്തിന്‍റെ നിരാകരണമോ അല്ല. ബുദ്ധിയും വിവേകവും അവബോധവും ശാസ്ത്രീയത നല്‍കുന്ന സൗമ്യതയിലൂടെ പരിണമിക്കേണ്ടുന്ന യുക്തിയുടെ ആകാശമാണ്‌. നനവുള്ള മേഘങ്ങളുടെ...
spot_imgspot_img