Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

    ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

    ഓർമ്മക്കുറിപ്പ് മുർഷിദ് മോളൂർ 'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-' ഇടക്കൊന്നു ചോദിച്ചോട്ടെ ! കഥ തുടങ്ങുകയാണോ ? 'അതെ' നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ? 'എന്നെപ്പറ്റിത്തന്നെ' അത്...

    വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

    സതീഷ് ചേരാപുരം ലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന കഥാകാരനെ പറ്റി, അതിലുപരി അന്വേഷണ കുതുകിയായ എഴുത്തുകാരനെ പറ്റി - ശ്രീ വി...

    ജീവനും കൊണ്ടൊരു സഞ്ചാരം

    ഓർമ്മക്കുറിപ്പുകൾ അജയ്സാഗ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി സപ്ലിമെന്റിൽ വായിച്ചാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രികനെ അറിയുന്നത്. അന്ന് മുതൽ നേരിട്ട് കാണാനും കൊതിയായി. 1969ൽ പത്താം വയസ്സിൽ യാത്ര തുടങ്ങിയതാണ്. വിസയും പാസ്പോട്ടുമില്ലാതെ 43 രാജ്യങ്ങൾ...

    പെരുന്നാളോർമ്മ

    ഓർമ്മക്കുറിപ്പുകൾ നുസ്രത്ത് വഴിക്കടവ് നാളെ പെരുന്നാളാണോ എന്നൊന്നും അറിയില്ല . എന്നാലും പെരുന്നാളിനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ജനാലയുടെ അടുത്തിരുന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ ഓർമ്മവന്നത്. വർഷങ്ങൾക്കു മുന്നേ വല്ലിപ്പ ഉണ്ടായിരുന്ന കാലത്ത് തറവാട്ടിൽ...

    ഭക്തിയും വിഭക്തിയും ; ഇലന്തൂരിലേക്കുള്ള ദൂരം

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി   കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി വാർത്തകളുടെ ഭീതിയും തീയും പുകയും പെട്ടെന്ന് കെട്ടടങ്ങുന്ന മട്ടില്ല. ചാനലുകാരും ജനങ്ങളും ആ പൈശാചിക കൃത്യം നടന്ന വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ജനത്തിരക്ക് പരിഗണിച്ച് നരബലി...

    ഒരാൾ കൂടി പടിയിറങ്ങി

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പഠിപ്പിലും പത്രാസിലും നെഗളിച്ച്, ദുരഭിമാനം പൂണ്ട് വീട്ടിലെ മറ്റു പണികളൊന്നും ചെയ്യാതെ കൂട്ടുകൂടി നടന്നിരുന്ന കാലം. പെൻഷൻ പറ്റി പിരിഞ്ഞ അച്ഛന് ഇനിയും ഭാരമാകരുത് എന്ന് കരുതി പഠനം നിർത്തുകയായിരുന്നു. വായനശാലയിലും...

    ഒരു യാത്രയുടെ അവസാനം

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കർണ്ണാടകയിലെ തുംകൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു കൊണ്ട് അലസനും അക്ഷമനുമായി ഇരിക്കുകയായിരുന്നു, ഞാൻ. പുറത്ത് പാർക്കിങ്ങ് ഏരിയായിൽ കാർ കിടപ്പുണ്ട്. ഒരു എമൗണ്ട് എൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു...

    നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

    ‘കീ നേ? റംഗളു!’

    ഇൻ ദി മിഡിൽ ഓഫ് ഇന്ത്യൻ ഓഷ്യൻ - ഭാഗം ഒന്ന് ഡോ. ലാൽ രഞ്ജിത്ത് ഇവിടെ മാലിദ്വീപിൽ വരുന്ന ഓരോ എക്സ്പാട്രിയേറ്റും ആദ്യം കേൾക്കുന്നതും തിരിച്ച് പറയാൻ ശീലിക്കുന്നതുമായ ദിവേഗി ആണിത്. ഈ സ്ഥലം ഞാൻ...

    കുതിരക്കാരൻ മലായി

    ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...
    spot_imgspot_img