Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

പെരുന്നാൾ ദിനത്തിലെ ഡ്രാഫ്റ്റ്.

ഓർമ്മക്കുറിപ്പുകൾ എം. എസ് ഷൈജു അബദ്ധങ്ങൾ പറ്റാത്ത മനുഷ്യരുണ്ടാകില്ല. നമുക്ക് പറ്റിയ അബദ്ധങ്ങളിൽ ചിലതൊന്നും പുറത്ത് പറയാൻ പറ്റാത്തവയായിരിക്കും. എന്നാൽ വേറെ ചിലതൊക്കെ പിന്നീട് ഓർക്കുമ്പോൾ ചുണ്ടിൽ അറിയാതെ ചിരി വിടരും. അബദ്ധങ്ങൾക്കും ഒരു തത്വശാസ്ത്രമുണ്ട്....

കുലത്തൊഴിൽ

ഓർമ്മക്കുറിപ്പുകൾ സുബേഷ് പത്മനാഭൻ നേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ നല്ല മിനുസമുള്ള പലകയിൽ പൊടിഞ്ഞ വെള്ളാരം കല്ലിൻറെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നല്ല...

“ഈദ് മുബാറക്”

നദീര്‍ കടവത്തൂര്‍ സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത് പത്രങ്ങള്‍ വിരിച്ച് അതില്‍ നിന്ന് നമസ്‌കരിക്കേണ്ടത് ഓര്‍ത്തിട്ടാവാം നേരത്തേ തന്നെ എല്ലാവരും പോവുന്നത്....

ഓർമ്മക്കുളിരിലെ കാര്യാട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി അമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും ഇല്ലാത്ത സ്ഥലപേരാണ് കാര്യാട് !? കാര്യാട്ടുപുറം തൊട്ട് വേളായി, മുണ്ടയോടും പിന്നെ കൂറ്റേരി...

കാലം തേടുന്ന വരികൾ

വായന ഷാഫി വേളം തനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്....

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

ഒരാൾ കൂടി പടിയിറങ്ങി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പഠിപ്പിലും പത്രാസിലും നെഗളിച്ച്, ദുരഭിമാനം പൂണ്ട് വീട്ടിലെ മറ്റു പണികളൊന്നും ചെയ്യാതെ കൂട്ടുകൂടി നടന്നിരുന്ന കാലം. പെൻഷൻ പറ്റി പിരിഞ്ഞ അച്ഛന് ഇനിയും ഭാരമാകരുത് എന്ന് കരുതി പഠനം നിർത്തുകയായിരുന്നു. വായനശാലയിലും...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

ഉപ്പ് രുചിയുള്ള മേരിബിസ്കററ്

സുഗതൻ വേളായി അച്ഛനെ ഞാൻ എന്നാണ് ആദ്യമായി കാണുന്നത്? കുഞ്ഞോർമ്മകളുടെ കുഴമറിച്ചലുകളിൽ നിന്ന് ഒന്നുംവേർതിരിച്ചെടുക്കാനാവുന്നില്ല. അച്ഛൻ്റെ വിരലിൽ തൂങ്ങി നടന്ന കുട്ടിക്കാലമോ, "അച്ചനോട് പറയും "എന്ന് അമ്മമാർ പറയാറുള്ള അടിയുടെ പേടിപ്പെടുത്തലുകളോ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല. കിട്ടൻ ശിപായി ഇടവഴിയിലെ...

അമ്മമ്മയുടെ വീട്

പ്രിയ പിലിക്കോട് അമ്മമ്മയെ 'അമ്മാമന്റെ അമ്മ' യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു മാത്രം അതൊരിക്കലും വഴങ്ങിയില്ല. നാലു പെൺമക്കളുടെ ഇടയിൽ ഉണ്ടായ ഒരേയൊരു മകൻ -...
spot_imgspot_img