Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
പട്ടാവ്
ഇരുളഗോത്രഭാഷാകവിതആർ കെ അട്ടപ്പാടിവേലിടെത്ത് വെതെപ്പോട്ട്
കെളെയെടുത്ത കാലത്തി
മണ്ണ്ക്കാരാ സൊണ്ണാ
മറ്നായ എമ്മ്ക്ക് ഇല്ലെ.
മാറിപ്പോസ് മെറെത്ത്പ്പോസ്
മണിയകാരാ വന്താത് നാലെ
പാട്മില്ലെ പട്ടാവ്മില്ലെ
പഞ്ചക്കാലാ കുടിവന്ത്ത്.
ഊരേവ്ട്ട് കാടെവ്ട്ട്
കടന്ത്പ്പോകാ സൊണ്ണാര്
ഓടിയൊളിങ്കാ മാട്ടേമ്മ്
കൈയ്യേ തൂക്കി നിപ്പേമ്മ്.പട്ടയം
മലയാളം പരിഭാഷവേലിയടച്ച് വിത്തിട്ട്
കിളയെടുത്ത കാലത്ത്
മണ്ണുക്കാരൻ...
ട്രോൾ കവിതകൾ – ഭാഗം 13
വിമീഷ് മണിയൂർ
ബഹിരാകാശ കവിത
ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം...
പൂക്കളുടെ നീറ്റം
അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും...
രാവിലെ മുതൽ
വൈകുന്നേരം വരെ
പതിവാണ്...
കാർ നിറുത്തിയിടുന്നതൊരു
പൂമരത്തിൻ ചുവട്ടിലാണ്.
എന്നും
എല്ലാകാലവും
പൂക്കുന്ന മരമല്ല;
പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു
കാലമുണ്ട്..
നേരവും കാലവും കൂട്ടിപ്പിണഞ്ഞു
ഒന്നുചേരുന്ന കാലം...
നല്ല തെളിച്ചമുള്ള
നല്ല കാറ്റുള്ള
നല്ല തണുപ്പുള്ള
മഞ്ഞുപൊഴിയുന്ന
കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല..
വയലറ്റ് പൂക്കളല്ല...
മരം കാണാത്തത്രയും നിറയുന്ന
പൂക്കൾ
കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ;
തീരെ...
അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു
രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ
കന്യകനായി
അവൻ അവളുടെ
കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില്
ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു.
ചുവരുകൾ നോക്കി
മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു.
കക്ഷത്തില് വിയർപ്പിനെ
സൂക്ഷിച്ചു വെച്ചു.
തലയിൽ പേനുകളെ
വളർത്തി.
മുഖക്കുരു വെയില്
കൊള്ളിക്കാതെ പഴുപ്പിച്ചു.
മുലകണ്ണുകളെ പറത്തിവിട്ടു.
മീശപിരിച്ച്
പുകവലിച്ചു.ഉള്ളിലെവിടെയോ
ഒരു കാടുണ്ടെന്ന്
ഉദ്ധരിച്ച ആ ഒറ്റമരം
ചില്ലകൾ
കുലുക്കി പറഞ്ഞു.അപ്പുറത്തെ
കക്കൂസിലെ അരഞ്ഞാണം
മുറുക്കി
സിഗരറ്റിന്റെ...
ട്രോൾ കവിതകൾ – ഭാഗം 33
വിമീഷ് മണിയൂർ
ഒരു നേന്ത്രപ്പഴം
ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു. നേന്ത്രപ്പഴം ആരോടും പറഞ്ഞില്ല. ഒരു സാരി ഉടുക്കണമെന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. അടുത്ത...
രാത്രികൾ പനിക്കുമ്പോൾ
കവിത
ജിബു കൊച്ചുചിറഅമ്മയടുത്തില്ലാതെ രാത്രികൾ പനിക്കുമ്പോൾ
ഓർമ്മകൾ കട്ടിലുകടന്നു യാത്ര പോകാറുണ്ട്
അവിടെ,
നനഞ്ഞ തുണിയുമായി
ഉറക്കം ഒഴിഞ്ഞ് ഇരുട്ടിലിരിപ്പുണ്ടാകും
മധ്യവയസിൽ എത്തിയ
ഒരു നാൽപ്പത്തെട്ടുകാരി.കട്ടിലിന്റെ ഓരം
ചേർന്നു കിടക്കുന്ന കണവന്റെ
ചിഹ്നം വിളികൾക്ക്
കാതു കൊടുത്ത അതെ മനസിന് പ്രായം
ഇരുപത് തികയാറായി
അതുകൊണ്ടാകാം
പത്തു തികയാത്ത മകന്റെ
മടുപ്പിൽ അവൾക്ക്...
ഒരു പുനർജ്ജന്മം
വൈശാഖ് വി.പിഎന്റെ ഓർമകളിൽ,
ജീർണിച്ച മസ്തിഷ്കത്തില്‍,
തണുത്തുറഞ്ഞ ഞരമ്പുകളിൽ,
ചിതലെടുത്ത ഓർമകളിൽ,
നീ പിന്നെയും ജനിക്കുകയാണ്
ഞാൻ തൊടുമ്പോഴെല്ലാം
നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ
ഒടുവിൽ കണ്ടുമുട്ടിയത്
നിന്നെയായിരുന്നു.
ആദ്യമായി കണ്ടതൊന്നും
ഓർമിപ്പിക്കരുത്.
ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്.
ക്ഷതമേല്പികേണ്ടത്
എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ്
ഞാൻ ആകാശത്തിലേക്ക് പറന്നത്.
നീ തൊട്ടപ്പോഴാണ്
ഞാൻ വേരുറച്ചു പടർന്നത്.
നീ...
പകൽരാത്രികൾ
കവിത
പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ്
മഷിപടർന്നൊരിരുണ്ട താൾ
മുന്നിൽവന്നുനിൽക്കുക.
നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ
കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ
ജീർണ്ണിച്ച നിയമങ്ങൾ
പടിപടി നടപ്പിലാവലാണ് പിന്നെ.
സ്വപ്നബാക്കികളുടെ
അരിപ്പയിലെടുത്തുസൂക്ഷിച്ച
നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത്
നിർദ്ദയനായ നിലാവ്
അപ്രത്യക്ഷനായിരിക്കും.
മൗനത്തിന്റെ പിടിയിലുടഞ്ഞ്
ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ
അരഞ്ഞുതീരും.
ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും
നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ
നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്
ഒരു ജലപാതത്തിലും
കഴുകിയകറ്റാനാവാത്ത
അഴുക്കുമണ്ണടരുകൾ;
മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം
കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത
ആധിച്ചുമട്;
അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.
നഗരമതിന്റെ വാതിലുകൾ
കൊട്ടിയടയ്ക്കുന്നുണ്ട്.വാടകയിടങ്ങൾ
മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും
വിടുതലില്ലാവിധം
വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള
പ്രാക്തനമായ കരാർ
പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ
ഹൃദിസ്ഥമായിട്ടില്ലാത്ത
കണിശമായ ആജീവനാന്ത-
ഉടമ്പടിയിൽ
തുടർനില ചെയ്തൊഴുക്കിൽ
ജലപ്പരപ്പിലൊരു മെഴുകുതുള്ളി.
...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ ബ്രേക്ക്
ചവിട്ടുന്നതിന്റെ
പ്രകമ്പനം
പെരുമ്പാമ്പിന്റെ
ആർത്തിനിറഞ്ഞ
കടൽത്തിരകളിൽ
തർക്കിച്ചു മരിച്ച
പ്രേമക്കുഞ്ഞുങ്ങൾ
സെമിത്തേരിയുടെ
തുരുമ്പിച്ച ഗേറ്റിൽ
പിടിച്ചു
നിന്റെ
ബൈക്കിലേക്ക്
തുറിച്ചു നോക്കിയത്.
മരണത്തിനും
അതിജീവനത്തിനും
ഇടയിലെ ചൂണ്ടയിൽ
പരൽ മീനായി
സെമിത്തേരിയിൽ
നീ തരുമെന്ന്
വാക്കുറപ്പിച്ച
ചുംബനങ്ങളിൽ
കുരുങ്ങി
മണ്ണിൽ പിടഞ്ഞു
മരിച്ചത്.
വീണ്ടും കടൽ
ഗർഭത്തിൽ
ഒളിക്കാനായി
നൊന്തു കരഞ്ഞു
ഇഴഞ്ഞു...
പ്രണയ ലുമുമ്പ
കവിത
സ്നേഹ മണിക്കത്ത്
ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന
മലഞ്ചരുവിൽ വെച്ച്
അന്ത്യ ചുംബനം
നൽകിയ കിഴവൻ
ലുമുമ്പയുടെ കവിളുകൾ
ഓർത്തു കൊണ്ടാണ്
കവിതകൾ
തുപ്പുന്ന വിരലുകൾ
നക്കി തുടച്ചത്പ്ലമം കേക്ക് നാരങ്ങയില്
മുക്കി കഴിക്കുന്ന
അയാളുടെ സിഗറേറ്റ്
ഗന്ധമുള്ള അധരത്തിൽ
ഒരിക്കൽ ചുംബിച്ചപ്പോൾ
നിർവികാരമായി
മരണത്തിന്റെ മഞ്ഞ
കുതിരയോട്
കടം വാങ്ങിയ കുറച്ചു
നിമിഷങ്ങളിൽ
പ്രണയകാപ്പി
നൽകിയപ്പോൾ
ലുമുമ്പ പുഞ്ചിരിച്ചുഒരിക്കലെങ്കിലും
പൊള്ളിയ...


