Homeവായന

വായന

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ  എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

ക്ഷോഭപ്പൂവുകള്‍ക്ക് ഉമ്മകൊടുക്കുമ്പോള്‍

വായനഷൗക്കത്തലീഖാന്‍'നിരോധിക്കപ്പെട്ട സ്ഥലത്ത് ഉയർന്ന് നില്ക്കുന്ന നീതിയുടെ ശിഖരവും ഉയിർപ്പും തളിർപ്പുമായി മാറുകയാണ് കവിത. മനുഷ്യന്റെ ശ്വാസകോശ വ്യവസ്ഥയില്‍ ഒരു സൂക്ഷ്മാണു നടക്കാനിറങ്ങിയിട്ടു വർഷം ഒന്നു കഴിയുമ്പോൾ 'ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ് ഉത്തര- ദക്ഷിണ...

ആറ്റികുറുക്കിയ കവിതകള്‍

ജ്യോതി അനൂപ്ഒരേ സമയം സമൂഹത്തെയും വ്യക്തികളെയും ചുറ്റുപാടിനെയും നിരീക്ഷിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് സുരേഷ് പാറപ്രം തന്റെ 'അടിവേരിൽ കിളിർത്ത ഇലകൾ ' എന്ന കൃതിയിലൂടെ. സുരേഷിന്റെ ഓരോ കവിതയും...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

“നിർവചനങ്ങളില്ലാത്ത പ്രണയം”, പ്രണയന്വേഷണങ്ങളുടെ പുസ്തകം

പോൾ സെബാസ്റ്റ്യൻപ്രണയം! പലരും പല തരത്തിൽ നിർവചിച്ചു നിർവചിച്ചു അർത്ഥ വ്യക്തത നഷ്ടപ്പെട്ട വാക്ക്. എന്താണ് പ്രണയം എന്നതിന് കാർത്തിക എന്ന നോവലിസ്റ്റ് നൽകുന്ന ഉത്തരമാണ് "നിർവചനങ്ങളില്ലാത്ത പ്രണയം" എന്ന നോവൽ.ഗൾഫിൽ ജോലി...

അംബേദ്കറെ നിശ്ചയമായും ആകാശമെന്ന് വിളിക്കാം

സൂര്യ സുകൃതംപലവക മിഠായികള്‍ നിറഞ്ഞ ഒരു പെട്ടിയില്‍ നിന്ന് നമുക്കിഷ്ടമുള്ള വര്‍ണങ്ങളില്‍ പൊതിഞ്ഞവ തിരഞ്ഞെടുത്ത് വയ്ക്കാറില്ലേ...? അത് പോലെ ചിലത് പെറുക്കി വച്ചിട്ടുണ്ട് ഞാന്‍, സി.എസ്  രാജേഷിന്‍റെ കവിതകളില്‍ നിന്ന്.ഓരോ തലക്കെട്ടിലും, വരിയിലും...

സുന്ദരമായ തള്ളുകൾ കൊണ്ട് മനം നിറച്ച് കലക്ടർ ബ്രോ

വായനറിഹാബ് തൊണ്ടിയിൽനമ്മുടെ നാടുകളിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ ഉള്ള സംവിധാനമാണ് കളക്ടർമാർ എന്നത്. നാളിതു വരെ ഒരുപാട് പേര് ആ സ്ഥാനത്ത് വന്നു പോയെങ്കിലും എല്ലാവരിൽ നിന്നും വ്യത്യസ്തനായി കൊണ്ടാണ് ശ്രീ. പ്രശാന്ത്...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

പുസ്തകം തുന്നുമ്പോൾ

സുരേഷ് നാരായണൻപോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് 'ടണൽതേർട്ടിത്രീ'. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള കിടങ്ങിലേക്കാണ് പ്രിൻസ് ജോൺ ഈ നീണ്ട കവിതയെ പെറ്റിടുന്നത്.എത്ര പെട്ടെന്നാണത് ഒരു പെൺകോമരമായ്...
spot_imgspot_img