HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം
കവിത
ബിജു റോക്കി
കുമ്പിള്‍ വെള്ളം കോരിയെടുത്തു.
സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം
എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത്
ഒലുമ്പുന്ന വെള്ളം.
കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍.
തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്...
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.
4
ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്...
5
ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന...
വെള്ളപ്പൂക്കൾ
(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ
മുറിഞ്ഞു രണ്ടായ
കുപ്പായങ്ങളുടെ
കുട്ടിക്കാലത്തിനു വേണ്ടി
ഞാനൊരു
മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ,
വെളുത്ത പൂവുകൾ
എന്നിവയെ
എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ
അത് പടർന്നുകഴിയുമ്പോൾ
പുസ്തകങ്ങളിൽ
പതിപ്പിക്കണം
പഴുത്തയിലകളെയെന്ന്
പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത്
കരിഞ്ഞുപോയപ്പോൾ
കവിതയെഴുതുന്നവളുടെ
കണ്ണുകൾ
കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ ബ്രേക്ക്
ചവിട്ടുന്നതിന്റെ
പ്രകമ്പനം
പെരുമ്പാമ്പിന്റെ
ആർത്തിനിറഞ്ഞ
കടൽത്തിരകളിൽ
തർക്കിച്ചു മരിച്ച
പ്രേമക്കുഞ്ഞുങ്ങൾ
സെമിത്തേരിയുടെ
തുരുമ്പിച്ച ഗേറ്റിൽ
പിടിച്ചു
നിന്റെ
ബൈക്കിലേക്ക്
തുറിച്ചു നോക്കിയത്.
മരണത്തിനും
അതിജീവനത്തിനും
ഇടയിലെ ചൂണ്ടയിൽ
പരൽ മീനായി
സെമിത്തേരിയിൽ
നീ തരുമെന്ന്
വാക്കുറപ്പിച്ച
ചുംബനങ്ങളിൽ
കുരുങ്ങി
മണ്ണിൽ പിടഞ്ഞു
മരിച്ചത്.
വീണ്ടും കടൽ
ഗർഭത്തിൽ
ഒളിക്കാനായി
നൊന്തു കരഞ്ഞു
ഇഴഞ്ഞു...
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും
കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ
ഒരു രാത്രിയുടെ അന്നം
വിറങ്ങലിച്ചു ബലിച്ചോറാകുന്നു..
വടുകെട്ടിയ നെറ്റിയിൽ
നിന്നൂർന്നുപോയ തൊട്ടിയിൽ
കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ
സ്വാതന്ത്ര്യഗീതിയിൽ
നമ്മൾ...
തുള്ളിക്കവിതകൾ
(കവിത)വിനോദ് വിയാർനമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം*ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത്
പുഴ പറയുന്നത്
കടൽ പറയുന്നത്
കര പറയുന്നത്
അവൾ പറയുന്നത്
എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും
എനിക്കറിയാവുന്ന...
കാണാതെ പോയവരുടെ കവിത
(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ
പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ
പതിഞ്ഞ കാൽപാടുകൾ
പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ
ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ
കൂട്ടിയിടിക്കുന്ന തോക്കുകൾ
മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ
ഇലകൊഴിഞ്ഞ മരത്തിന്റെ
അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...
അമ്പിളി അമ്മാവൻ
(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ
തേങ്ങാപ്പൂളുപോലെ
തൂങ്ങിക്കിടക്കുമ്പോഴും
വൈഡൂര്യമെത്തയിൽ
മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും
താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ
ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ
ചുട്ടുപഴുത്ത വഴിയിലൂടെ
സകലരേയും പിറകിലാക്കി
എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...
വൃത്താകൃതിയിൽ ഒരു തവള
കവിത
അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ
വൈകുന്നേരത്തെ കൂട്ടമണിയൊച്ച
കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്.
ആ ഓട്ടമവസാനിക്കണത്
ഇറക്കമിറങ്ങി തൊടികടന്നു വരണ
ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ
തോട്ടിൻകരേലാണ്.തോടിനിരുവശവും
ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ്
ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ്
തോടൊരു ജലമാർഗ്ഗമായി
ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ
എളുപ്പത്തിൽ കാര്യം സാധിക്കുവാൻ
അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള്
ആകാശം...
വീഞ്ഞുകുപ്പി
(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍ കൊണ്ടും
ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല.
കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും
ലഹരി കൂടിയതോ കുറഞ്ഞതോ
ഒറ്റയ്ക്കോ കൂട്ടായോ
എന്നൊന്നുമെനിക്കറിയില്ല.
എനിക്ക് മാഷെ...


