HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
- SEQUEL 131
കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്‍ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച് പോകട്ടെ.ഇനിയാര്
അതിരിട്ട പറമ്പില്‍
വെളിക്കിരിക്കും.
മൊട്ട കുന്നിലെ
പെണ്‍ ദൈവങ്ങള്‍
കൊപ്പമിരുന്ന്
കള്ള് പൂശും.' ഉടയോരില്ലാത്ത
ഭൂമി പോലെയാണ്
ഉറ്റവരാരുമില്ലാത്ത
താനുമെന്ന് '
കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍
കുഞ്ഞേനച്ഛനും
പടിഞ്ഞാറെ...
ചോർച്ച
കവിതനിഖിൽ തങ്കപ്പൻനമ്മുടെ കാലഘട്ടത്തിൽ
ഓർമ്മയ്ക്ക് തുളകളുണ്ട്.
അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു
വ്യക്തികൾ
സമൂഹങ്ങൾ
സംഭവങ്ങൾ
ദർശനങ്ങൾ
തുളകളുള്ള ഓർമ്മ
ജീവിതത്തിന്റെ സാധ്യതയെ
വളവുകളുള്ളതാക്കുന്നു.സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ
മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ
തുളകളെ തുന്നിക്കൂട്ടുന്നു,
ചോർച്ചയിലൂടെ
നഷ്ട്ടപ്പെട്ട ചിലതെങ്കിലും
തിരികെ
വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു.
അവരോടുകൂടെയുണ്ട്,
ഭൂതകാലം
നമ്മിൽ തടഞ്ഞ്
നമ്മുടെ തന്നെ വർത്തമാനത്തിലേക്ക്
നീട്ടിയിട്ട നിഴലുകൾ.വരുന്ന കാലത്ത്
അവർ തന്നെ,
അവരുടെ പരിശ്രമങ്ങളോടെ
ചോർന്നു പോകാനുള്ള സാധ്യതയിലേക്ക്
ഇപ്പോഴേ...
സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം
കവിത
ബിജു റോക്കി
കുമ്പിള്‍ വെള്ളം കോരിയെടുത്തു.
സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം
എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത്
ഒലുമ്പുന്ന വെള്ളം.
കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍.
തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...
ഉടലുകളിലെ കഥ
(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ
ഉടലുകളിൽ നിന്ന്
ഉടലുകളിലേക്കൊഴുകുന്ന കഥ.
മിഴികളിൽ പറയാത്ത,
കനവുകളിലൊഴുകാത്ത
കവിതകൾ വിരിയാത്ത
കരളിൽ മുറിയാത്ത
കാൽ വിരലുകൾ
കളം വരയ്ക്കാത്ത
മഴ പെയ്യാത്ത
വെയിലുതിരുന്ന
കാത്തിരിക്കാത്ത
കാലങ്ങളിൽ മറന്നു വയ്ക്കാത്ത
ചിറകുകളിലൊളിക്കാത്ത
വിധിയെ പഴിക്കാത്ത
കാത്തിരിപ്പിന്റെ
താളം അറിയാത്ത
വിരലുകളിൽ നിന്ന്
വിരലുകളിലേയ്ക്ക്
തളർന്നു വീഴുന്ന കഥ.
ചൂടുപൊങ്ങുന്ന
ഉച്ച നേരം
നിഴലുകൾ കഥ പറയുന്നു
വെയിലു വീഴുന്നു
നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...
അ അതിര് അധിനിവേശം
കവിത
അശ്വനി ആർ ജീവൻ
എന്റച്ഛന്റെ
വിണ്ടു പൊട്ടിയ കാലാണ്
ഞങ്ങളുടെ പുതിയ ഭൂപടംവടക്കേയറ്റത്തെ
കാൽനഖങ്ങൾക്കുള്ളിൽ നിന്നും
വിണ്ട നിലങ്ങളിലേക്ക്
മണ്ണ് പാകുന്നുണ്ട് ചില വേരുകൾ
അതിലങ്ങോളമിങ്ങോളം
ചോരയിറ്റും വിരലുകൾലാത്തി പിളർത്തിയ തൊലിയുടെ
'ഇങ്ക്വിലാബ്' തെക്കേയറ്റത്ത്...
വിഭജിച്ചു പോയ ദേശങ്ങളിലേക്ക്
പടർന്നു കയറണമെന്നുണ്ടതിന്ഇപ്പോഴിറ്റു വീഴും മട്ടിൽ
കിഴക്കുനിന്നും പടിഞ്ഞാറു നിന്നും
പതാക നിവർത്തുന്നു,
നമുക്കൊരു...
കാർ ഒരു കുടീരമാകുന്നു
കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്‌സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ പോരാൻ
കുഞ്ഞുങ്ങളെപ്പോലെ
വില്പന സാധനങ്ങൾ
ഓരോന്നായി
അയാളുടെ ഭാണ്ഡങ്ങളിലേക്ക്
അനുസരണയോടെ
കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്.
പണ്ടാറ മഴ
ഒടുക്കത്തെ ഇരുട്ട്
ഒന്ന് ശരിക്ക് ഇരിക്ക്
എന്റെ കണ്ണാടി ചീർപ്പേ
ചാന്തേ...
തുള്ളിക്കവിതകൾ
(കവിത)വിനോദ് വിയാർനമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം*ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത്
പുഴ പറയുന്നത്
കടൽ പറയുന്നത്
കര പറയുന്നത്
അവൾ പറയുന്നത്
എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും
എനിക്കറിയാവുന്ന...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...
പനി വന്ന് വിളിച്ചപ്പോൾ
കവിതഅഫ്‌നാൻ കിടങ്ങയം
ചെവിയിൽ തിരുകിയ ഇയർപോഡുകൾ
അരിച്ചിറങ്ങിയിരുന്നു
കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി
കിടന്ന ബെഡില്ല
തലയിണയും, അട്ടത്താർത്തു
കരഞ്ഞ പഴയ ഫാനും
അതിനടുത്ത് പാവം പാറ്റയെ
ചുണ്ടിൽ തിരുകിയ
വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ
തണുപ്പിപ്പോൾ പൊള്ളുന്നു
പല്ലുകൾ കൂട്ടിയിരുമ്മുന്നു
ചെവിയിലൂടെ ഒലിച്ചിറങ്ങിയ
ആരോ തലയിൽ കിടന്നുറങ്ങുന്നു
ഇന്നലെ നനഞ്ഞ അതേ...
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ ബ്രേക്ക്
ചവിട്ടുന്നതിന്റെ
പ്രകമ്പനം
പെരുമ്പാമ്പിന്റെ
ആർത്തിനിറഞ്ഞ
കടൽത്തിരകളിൽ
തർക്കിച്ചു മരിച്ച
പ്രേമക്കുഞ്ഞുങ്ങൾ
സെമിത്തേരിയുടെ
തുരുമ്പിച്ച ഗേറ്റിൽ
പിടിച്ചു
നിന്റെ
ബൈക്കിലേക്ക്
തുറിച്ചു നോക്കിയത്.
മരണത്തിനും
അതിജീവനത്തിനും
ഇടയിലെ ചൂണ്ടയിൽ
പരൽ മീനായി
സെമിത്തേരിയിൽ
നീ തരുമെന്ന്
വാക്കുറപ്പിച്ച
ചുംബനങ്ങളിൽ
കുരുങ്ങി
മണ്ണിൽ പിടഞ്ഞു
മരിച്ചത്.
വീണ്ടും കടൽ
ഗർഭത്തിൽ
ഒളിക്കാനായി
നൊന്തു കരഞ്ഞു
ഇഴഞ്ഞു...


