HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ
കവിത
സുജ എം.ആർ
കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്,
തണുത്ത ലില്ലി പൂക്കൾക്കിടയിൽ
തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ
ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!!
ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...
കാർ ഒരു കുടീരമാകുന്നു
കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്‌സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ പോരാൻ
കുഞ്ഞുങ്ങളെപ്പോലെ
വില്പന സാധനങ്ങൾ
ഓരോന്നായി
അയാളുടെ ഭാണ്ഡങ്ങളിലേക്ക്
അനുസരണയോടെ
കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്.
പണ്ടാറ മഴ
ഒടുക്കത്തെ ഇരുട്ട്
ഒന്ന് ശരിക്ക് ഇരിക്ക്
എന്റെ കണ്ണാടി ചീർപ്പേ
ചാന്തേ...
അമ്പിളി അമ്മാവൻ
(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ
തേങ്ങാപ്പൂളുപോലെ
തൂങ്ങിക്കിടക്കുമ്പോഴും
വൈഡൂര്യമെത്തയിൽ
മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും
താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ
ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ
ചുട്ടുപഴുത്ത വഴിയിലൂടെ
സകലരേയും പിറകിലാക്കി
എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...
പനി വന്ന് വിളിച്ചപ്പോൾ
കവിതഅഫ്‌നാൻ കിടങ്ങയം
ചെവിയിൽ തിരുകിയ ഇയർപോഡുകൾ
അരിച്ചിറങ്ങിയിരുന്നു
കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി
കിടന്ന ബെഡില്ല
തലയിണയും, അട്ടത്താർത്തു
കരഞ്ഞ പഴയ ഫാനും
അതിനടുത്ത് പാവം പാറ്റയെ
ചുണ്ടിൽ തിരുകിയ
വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ
തണുപ്പിപ്പോൾ പൊള്ളുന്നു
പല്ലുകൾ കൂട്ടിയിരുമ്മുന്നു
ചെവിയിലൂടെ ഒലിച്ചിറങ്ങിയ
ആരോ തലയിൽ കിടന്നുറങ്ങുന്നു
ഇന്നലെ നനഞ്ഞ അതേ...
നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!
(കവിത)
ശിബിലി അമ്പലവൻ വായിക്കാൻ...
അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ...
വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം
നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ
രുചിഭേദങ്ങളെ കുറിച്ച് മാത്രം
നിങ്ങൾ പിറുപിറുക്കുന്നു
പലരും രഹസ്യമായി അതിന്റെ
കൂട്ട് ചോദിക്കുക വരെ ചെയ്തു
ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ...
ആരും...
പ്രണയം അതിജീവനത്തിലാണ്
കവിത
ഭൗമിനി
എത്രയോ,
മിണ്ടാതിരുപ്പുകളുടെ
കടുത്തനീറ്റലിൽ
ഉപ്പു വിതറിയൂട്ടി
പ്രണയമതിന്റെ
എല്ലുന്തിയ ഉടലിനെ
മിനുപ്പിക്കുന്നു.എത്രയോ,
ഇറങ്ങിപ്പോകലിന്റെ
ആഴങ്ങളിൽ
മുങ്ങിച്ചാകാതെ
പ്രണയമതിന്റെ
കെട്ടുപോയ
കണ്ണുകളും തുറന്നു
പൊന്തി വരുന്നു.എത്രയോ,
തിരിച്ചുവരവിന്റെ
ധന്യതയിൽ
ഉന്മാദം പൂണ്ടു
പൂത്തുലഞ്ഞ്
നില തെറ്റാതെ
പ്രണയമതിന്റെ
ചുവടുകളെ,
ഒരു ഉറപ്പിന്മേൽ
കൊളുത്തിയിടുന്നു.എത്രയോ
മുൾവേലികളിൽ
കൊരുത്തും
ചോരയൊലിപ്പിച്ചും
മുറിഞ്ഞുപോകാതെ
ഒട്ടിയൊട്ടിപ്പിടിക്കുന്ന
ആത്മാവിലേക്ക്
പ്രണയമതിന്റെ
അതിജീവനത്തെ
ചേർത്തുവയ്ക്കുന്നുപ്രണയമേ...
നീയെന്നും
നിലനില്പു സമരത്തിന്റെ
കൊടിപിടിക്കുന്നു.
പ്രണയികളോ,
രക്തസാക്ഷിയെപ്പോലെ
അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email...
പണ്ടത്തെ പ്രേമം
കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത ചെരുപ്പിൽ നിന്ന്
പറ്റുന്നതും വേഗം
പുറത്തു കടക്കണം..
അതില്ലാത്തതിന്റെ
മുറിവും സുഖവും
അറിയണം..ചെരുപ്പിൽ
ആണിയെന്നോ
മണമെന്നോ
തേഞ്ഞതെന്നോ
നിങ്ങൾക്ക് പറഞ്ഞു പരത്താംഅല്ലാത്തതാണ് നല്ലത്.ആ ചെരുപ്പിന്
പാകമുള്ളൊരു കാൽ
വരുമായിരിക്കാം..
വരട്ടെ..
മഴക്കാലത്തവർ
കീ...
പൂവാൽമാവ്
(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ തരില്ല
പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും
ഒന്നുനോക്കുകയേ വേണ്ടൂ
ചുമ്മാചിരിക്കുകയേ വേണ്ടൂ
ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി
എനിക്കു പിടിക്കില്ല
'എടാ പൂവാൽമാവേ…' എന്നുറക്കെ...
ദിശതെറ്റിപ്പറക്കുന്നവർ
(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു. ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു.
എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ...


