Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ഒരു വരിയിലൂടെയൊരു യാത്ര
കവിതസൗമ്യ. സി
അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത്
എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം
അവരിൽ ചിലർ അന്ധാളിക്കുകയും
പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു.
അവരുടെ വരിയൊത്ത യാത്രക്കു
ഇളക്കം സംഭവിച്ചിരിക്കുന്നു.
അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ
അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം
അവസാനത്തെ പുഴുവും
ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു.
ഇപ്പോൾ...
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
ആത്മഹത്യയുടെ പ്രത്യയശാസ്ത്രം – മരിച്ചവരുടെ പുസ്തകത്തിൽ നിന്ന്
കവിതഡോ. അരുൺ ജേക്കബ്'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'..
ഗുരുത്വാകർഷണം തീരെയില്ലാതെ,
ഒരു ബഹിരാകാശത്തെന്നോണം,
ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..ഒരു ചില്ലയിൽ നിന്ന്
മറ്റൊന്നിലേക്ക് തെന്നിമാറി,
ഭാരമില്ലാതെ കുതിച്ചുചാടി..ജലമായി,കാറ്റായി,
മഴയായി, പക്ഷിയായി
ദൂരങ്ങൾ താണ്ടി..
ഇരുണ്ട ദേഹത്തു നിന്ന്-
പൂണൂലിട്ട ഒരു ബ്രാഹ്മണനിലേക്ക്,
അനുവാദം
നിഷേധിക്കപ്പെട്ട
അരമനകളിലേക്ക്,
അകത്തളങ്ങളിലേക്ക്,
അടുക്കളകളിലേക്ക്..ഭ്രഷ്ട് കൽപ്പിക്കപ്പെട്ട പ്രണയത്തിന്-
പകൽ വെളിച്ചത്തിൽ-
മൂർദ്ധാവിലൊരു
ചുടുചുംബനം നൽകി..
അത്...
കരയുന്ന കഥകൾ
കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ
നീരാണെന്നും,
ഡോക്ടർമാരെല്ലാം
കയ്യൊഴിഞ്ഞുവെന്നും
ബീവി റാബിയയാണ്
പറഞ്ഞത്.
കേട്ടപ്പോൾ തന്നെ
ഞാനും, മറ്റൊരു
അയൽവാസിയും കൂടി
സൈദിനെ കാണാൻ
പോയിരുന്നു.
അപ്പോൾ തന്നാലാകുംവിധം
സൈദു ഒരു കാര്യം
പറയുകയുണ്ടായി.
മരിച്ചുപോയ വേലപ്പനെന്നെ
വിളിച്ചുവെന്നു..
എല്ലാം വെറും
തോന്നലാകുമെന്നും,
നേരത്തിനു മരുന്നു
കഴിക്കണമെന്നും,
നന്നായി വിശ്രമിക്കണമെന്നും
പറഞ്ഞു ഞങ്ങളിറങ്ങി.
അന്നു വൈകുന്നേരമാണ്
അയൽക്കൂട്ടത്തിനു
പെണ്ണുങ്ങൾ കൂടിയത്.
അക്കൂട്ടത്തിൽ
സൈദിന്റെ ബന്ധുക്കളായ
ആമിനയേയും,
സൈനബയേയും
കണ്ടിരുന്നു.
അവരുടെ സംസാരം
അവിടൊരു ചർച്ചയുമായിരുന്നു.....
ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല
ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള
നടവഴിയിൽ
തണൽ മരങ്ങളില്ല
തൊള്ള നിറയ്ക്കാൻ
ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ
ഉരുകുന്ന ആകാശം
വെളിച്ചം ഇരുളായി,
ഇരുളിന്റെ ആഴമളക്കാൻ
ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ
നിങ്ങൾ കൊണ്ടുപോയത്
വെറും തണലല്ല,
ഞങ്ങളുടെ ജീവവായുവിനെ,
കുടിനീരിനെ കൊടുത്ത്
ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ
പറഞ്ഞതു,
വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും
തുളസിക്ക് ഇറ്റുദാഹജലത്തിനായ്
കുപ്പിനീട്ടി കാത്തിരിക്കുന്നു നാം
വിപ്ലവം വിപ്ലവമെന്നു...
അവൾ
മഞ്ജു ഉണ്ണികൃഷ്ണൻഅവൾ
കടവിലെത്തുമ്പോൾ
പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ
ഗതികെട്ട നിശ്വാസത്തോടെ
അവളാ ഭാണ്ഡം നിലത്തിടും.
കുപ്പായമൊന്ന് പൊക്കി കുത്തി.
വെള്ളത്തിലേക്കിറങ്ങും
പുഴയോട് മിണ്ടി പറഞ്ഞത്
തുണി അടിച്ചലക്കും.
ചിലപ്പോ കുടഞ്ഞ് നിവർത്തി
ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി
വെള്ളമൊന്ന് തെറിപ്പിച്ച്
കരയ്ക്ക് കയറും.അപ്പോഴും
എത്ര തുടച്ചിട്ടും
നിറം പോകാത്ത
മുറിവുപാടുകളെ പറ്റി
ഓർത്തുകൊണ്ട്
പുഴ ഒഴുകും.
മുറിവുള്ളതായി...
അഞ്ച് കവിതകൾ
(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം
നമ്മുടേതായിരുന്നു.
ഇന്നിന്റെ നീലാകാശം
നിന്റേതും എന്റേതുമായി
വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍
പറന്നെത്തുവാന്‍ കഴിയാത്ത
ഒരു വലിയ കാടുണ്ടായിരുന്നു.
എങ്കിലും, നമ്മുടെ മൈനകള്‍
പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നു
അവസാന കാഴ്ചയിലും
മഴ പെയ്തിരുന്നു.
മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം
എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച്
കടന്നു പോയ...
ഓട്ട
കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്,
ഉറങ്ങാൻമേല.
ഉടുതുണി,
ഉറക്കപ്പായ,
ഉലകമുച്ചൂടും
ഉറക്കെക്കുടഞ്ഞു.ഇടക്ക്,
അരിക്കുന്നപോലെ,
കടിക്കുന്ന പോലെ,
ചൊറിയുന്ന പോലെ.
കിരുകിരിപ്പ്,
ചൊകചൊകപ്പ്,
തടിച്ചുപൊന്തൽ,
കലശലാം നീറ്റൽ.അടീല്,
തുടക്ക്,
പൊക്കിളിൽ,
പുറത്ത്,
കഴുത്തിൽ,
കൺപോളയിൽ.കൊടുത്തടി,
കട്ടത്തിരുമ്മൽ,
മാന്തലോ മാന്തൽ.കുളിച്ചു.
നന്നായി തുടച്ചു.
കാറ്റുകൊണ്ടു,
വെയിലിലിരുന്നു.
പിന്നേം,
കുളിച്ചു.
നന്നായി തുടച്ചു.
പിന്നെ കൂടെക്കൂടെ,
പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല,
നിക്കക്കള്ളിയില്ല,
കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ-
മേലോട്ട്,
കീഴ്പോട്ട്.
പൊട്ടുപോലെ,
കുത്തുപോലെ,
വരപോലെ,
വരച്ചപോലെ.ഉള്ളിൽക്കിടന്ന്,
പുളയുന്ന പരാക്രമം,
തൊള്ളതുറന്ന്,
ആരോട് പറയാൻ.നോക്കി.
കമഴ്ന്ന് കിടന്ന്,
ചരിഞ്ഞുകിടന്ന്,
മലന്ന് കിടന്ന്.
വളഞ്ഞും,
പുളഞ്ഞും കിടന്ന്.നടന്ന് നോക്കി,
കിതച്ചു.
ഓടിനോക്കി,
തളർന്നു.
പിന്നേം കിടന്നു നോക്കി.പിന്നെ,
കണ്ണടച്ചു നോക്കി.
കാതടച്ചു വെച്ചു.അതാ,
കിരുകിരാ ചെത്തം.
ചുണ്ട് തുടക്കുന്നവ,
ഉറുഞ്ചിയെടുക്കുന്നവ,
ഏമ്പക്കം വിടുന്നവ.പിന്നേം,
ചെത്തം മിണ്ടീല.
പിന്നേം,
കിറുകിരാ...
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...


