Homeവായന

വായന

പിതൃപർവതത്തിന്റെ പല പല ഉയരങ്ങൾ

വായന ഡോ. കെ.എസ്. കൃഷ്ണകുമാർഎന്റെ അച്ഛൻ (അച്ഛനോർമ്മകളുടെ പുസ്തകം) എഡിറ്റർ: അനൂപ് ചാലിശ്ശേരി)എന്റെ അമ്മ. എന്റെ അച്ഛൻ. ജീവിതത്തിൽ ഏറ്റവും വൈകാരികമായി ഉച്ചരിച്ചത് ഈ രണ്ട് വാക്യങ്ങളാകും. ഏറ്റവും ഉദാത്തമായ ത്രികാലങ്ങളുള്ളതും...

ഓർമയിലെ നക്ഷത്രങ്ങൾ

വായന സഹർ അഹമ്മദ്പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ രചന: ഡോ. കെ.പ്രസീത പ്രസാധകർ: പ്ലാവില ബുക്സ് വില: 90 രൂപ പേജ്: 64കണ്ണൂർ പേരളശ്ശേരി എ.കെ.ജി. സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഡോ. കെ....

നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല!

ദിപു ജയരാമന്റെ മുന്നൂർക്കുടം എന്ന കഥാസമാഹാരത്തിലെ ‘നെപ്പോളിയൻ’ എന്ന കഥയെ ആസ്പദമാക്കിയുള്ള ലേഖനം.അനഘ. ടി. ജെമുന്നൂർക്കുടമെന്ന കഥാസമാഹാരത്തിലെ എട്ടു കഥകളിൽ ഒരെണ്ണത്തെ ഞാനൊന്ന് ചർച്ചാവിഷയമാക്കുകയാണ്. അതിനു തക്കതായ കാരണവുമുണ്ട്. 'നെപ്പോളിയൻ' എന്ന തലക്കെട്ടോടു...

സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും

വായന നിത്യാലക്ഷ്മി.എൽ. എൽ ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയാനാകാത്ത വിധമൊരു അപ്രത്യക്ഷമാകൽ ! അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഭർത്താവ്...

സൗണ്ട് പ്രൂഫ്

പോള്‍ സെബാസ്റ്റ്യന്‍"ഏത് പെണ്ണാണ് മുഴുവൻ സ്വപ്നവും മുഴുവനായി കണ്ടിട്ടുള്ളത്?" "അടുത്തുള്ളവന്റെ ജീവിതത്തിൽ എന്ത് നടക്കുന്നുവെന്ന് ചർച്ച ചെയ്യുന്ന സമൂഹം ആരെയും ഉയർത്തില്ല." "ജോലി കിട്ടാനൊന്നുമല്ല വിദ്യാഭ്യാസമെങ്കിൽ ആരെ കാട്ടാനാണത്? ഒരു നല്ല പങ്കാളിയെ...

വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ

വായന സഹർ അഹമ്മദ്പുസ്തകം : വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ (ഓർമ്മ, ചിന്ത, അനുഭവം) രചന : സബീന എം. സാലി പ്രസാധകർ: സൈകതം ബുക്സ് വില: 120 രൂപ പേജ്: 119കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ...

‘ഖബർ’ തുരന്ന് വായിക്കുമ്പോൾ

വായനമുഹമ്മദ്‌ റബീഹ് എം.ടി വെങ്ങാട്കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്. അഡീഷണൽ ജില്ലാ ജഡ്ജിയായ ഭാവനാ സച്ചിദാനന്ദനിലൂടെയാണ് കഥ തളിരിട്ട് വളർന്ന് പൂ കൊഴിയുവോളം...

അത്ര മുറിഞ്ഞൊഴുകാതെ ഒരു കവിത വരില്ല

രമേഷ് പെരുമ്പിലാവ്'പുസ്തകത്തോളം കൂട്ടുകൂടാന്‍ പറ്റിയ ആരുണ്ട് നോക്കൂ.. അലമാരയിലേക്ക്, എത്ര കാലമായ് പൊടി മണത്തിട്ടും എന്നെയും കാത്തിരിക്കുന്നത്.'നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല...

‘റോഡ് ടു പാക്കിസ്ഥാൻ’ കാലത്തെ മുന്നിൽ കണ്ടെഴുതിയ വിശുദ്ധ ഗ്രന്ഥം

നിബിൻ ജോസ് മടുക്കാങ്കൽമാഗസിന്റെ ആ പേര് തന്നെ ഉറക്കെ ഉള്ള ഒരു വിളംബരം ആയിരുന്നു.... പരമ്പരാഗത വഴികളിൽ നിന്ന് വേറിട്ട് നടക്കുന്ന പേജുകൾ... നിറഞ്ഞു നിൽക്കുന്നത് വർത്തമാന കാലത്തിന്റെ ആകുലതകൾ... ഫാസിസം ഫണം...

ബർദുബൈ കഥകളെക്കുറിച്ച് ചിലത്…

പോൾ സെബാസ്റ്റ്യൻജീവിതത്തിന്റെ നല്ല പകുതി പ്രവാസത്തിലായിരിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവാസം ജീവിതം തന്നെയാണ്. ഓർത്തെടുക്കാൻ അനുഭവങ്ങളില്ലാത്ത ജീവിതം ജീവിക്കാത്ത ഒന്ന് മാത്രമാണ്. തന്റെ ഇരുപത്തിയഞ്ചു വർഷത്തിലധികമായുള്ള ദുബായ് ജീവിതത്തിൽ നിന്ന് ഓർത്തെടുത്തെഴുതിയ എളുപ്പത്തിൽ...
spot_imgspot_img