HomePOETRY
POETRY
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി
കവിത
താരാനാഥ്
"ഒടുക്കം അടക്കുമ്പോളേലും
നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? "
എന്ന പ്രാക്ക്
പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്"
എന്നിവ ഉള്ളതിനാൽ
പുറകേ പറന്നു വന്നു
ശകാരച്ചെപ്പിയടഞ്ഞ
ചെവിയിൽ കൊത്തിയപ്പോൾ
ഉള്ളൊന്നു കുടഞ്ഞ്
അവൾ നന്നാവാൻ തീരുമാനിച്ചു.
നന്നാവുമ്പോൾ
അടിസ്ഥാനം തൊട്ട് വേണം.
അവൾ DNA എടുത്ത്
മെഴുക്കു പുരട്ടി
മെടഞ്ഞിട്ടു !
ഇരു...
ചൂണ്ടക്കൊളുത്തുകൾ
(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട്
കുട്ടിക്ക് മുന്നിൽ
ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത
വെള്ളകീറലുകളിൽ
ഉറ്റുനോക്കുന്ന
ചുമരിലെ സൂചികളും
തുന്നലുവിട്ട യൂണിഫോമും
ചൂണ്ടക്കൊളുത്തുകളായി
കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം
കുട്ടിക്ക് മുമ്പിൽ
വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട്
മഷി വറ്റിയ പേന
താളുകൾ തീർന്ന നോട്ടുബുക്ക്
പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ
ഒഴിഞ്ഞ കറിപ്പാത്രം
കാലില്ലാത്ത കുട
അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...
അമ്പിളി അമ്മാവൻ
(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ
തേങ്ങാപ്പൂളുപോലെ
തൂങ്ങിക്കിടക്കുമ്പോഴും
വൈഡൂര്യമെത്തയിൽ
മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും
താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ
ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ
ചുട്ടുപഴുത്ത വഴിയിലൂടെ
സകലരേയും പിറകിലാക്കി
എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...
ഇരുട്ട് എന്ന ഒരാൾ
കവിതഎ. കെ. മോഹനൻ
ഇരുട്ടിനെ പേടിച്ചത്രയും
വേറൊരാളെയും
പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന്
ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന
മുട്ടവിളക്കിനെ
ജനലഴികളിലൂടെ
പതുങ്ങിപ്പതുങ്ങി വന്ന്
ഊതിക്കെടുത്തി കാറ്റ്
ഒന്നും അറിയാത്തതുപോലെ
നടന്നുപോകുംഅപ്പോഴേക്കും
ചുമരിൽ
നെറ്റിയിടിച്ച്
നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി
എനിക്കരികിൽ
നിവർന്നുകിടക്കുംനത്തുകൾ
മൂളുന്നുണ്ടാവും
കീരാങ്കീരികൾ
പാട്ടുപാടുന്നുണ്ടാവുംഅകലെ
എവിടെയോ
ഒറ്റയ്ക്കായിപ്പോയ
പക്ഷിയുടെ പാട്ട്
എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ
പകലപ്പോൾ
എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം
കഴിയുമ്പോഴേക്കും
കരിങ്കുള്ളന്റെ...
ആകാശത്തിൽ വായിച്ചത്
(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ
പാതി പൊട്ടിയ ബോംബും
ചിതറിത്തെറിച്ച പാത്രങ്ങളും
അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ
ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ
അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല,
കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ
ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ
അവര് മഴയറിഞ്ഞിട്ടില്ല,
തീഗോളങ്ങൾ കൊണ്ടല്ലാതെ
അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...
കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്‍ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച് പോകട്ടെ.ഇനിയാര്
അതിരിട്ട പറമ്പില്‍
വെളിക്കിരിക്കും.
മൊട്ട കുന്നിലെ
പെണ്‍ ദൈവങ്ങള്‍
കൊപ്പമിരുന്ന്
കള്ള് പൂശും.' ഉടയോരില്ലാത്ത
ഭൂമി പോലെയാണ്
ഉറ്റവരാരുമില്ലാത്ത
താനുമെന്ന് '
കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍
കുഞ്ഞേനച്ഛനും
പടിഞ്ഞാറെ...
പരീക്ഷണം
(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ
തണുത്തത്…
ഉടുപ്പു നെയ്യാനെന്ന്
നിനക്ക് നീട്ടുന്നതിന്
തൊട്ടുമുൻപവയ്ക്ക്
അനക്കം വെയ്ക്കുന്നു..
സ്വയമഴിഞ്ഞ്
പതുക്കെയെന്നെ
ആപാദചൂഡം ചുറ്റിവരിഞ്ഞ്…
ഞാനൊരു നൂൽ പന്തുപോലെ,
വർണ്ണശഭളമായത്…
പണ്ട് വിരലിൽ
നൂൽ ചുറ്റിമുറുക്കി
ചോപ്പിച്ചടയാളം വെച്ചതിന്റെ
ഓർമ്മയിൽ,
വലിയൊരു...
രണ്ട് ക്യാമറക്കവിതകൾ
(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്.
നറുക്കെടുപ്പ് വിജയിയെ
കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ
ഏത് നിമിഷവും അമർത്താവുന്ന
ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ
പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ,
1.0...
വെളിപാട്
കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തം വലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
കാർ ഒരു കുടീരമാകുന്നു
കവിത
ഡോ.കെ എസ് കൃഷ്ണകുമാർ
അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്.
ബസ്‌സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക് കൂടെ പോരാൻ
കുഞ്ഞുങ്ങളെപ്പോലെ
വില്പന സാധനങ്ങൾ
ഓരോന്നായി
അയാളുടെ ഭാണ്ഡങ്ങളിലേക്ക്
അനുസരണയോടെ
കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്.
പണ്ടാറ മഴ
ഒടുക്കത്തെ ഇരുട്ട്
ഒന്ന് ശരിക്ക് ഇരിക്ക്
എന്റെ കണ്ണാടി ചീർപ്പേ
ചാന്തേ...


