Homeസാഹിത്യം
സാഹിത്യം
ഒറ്റ കോളിൽ ഓഫാകുന്നത്
കെ. എസ്. കൃഷ്ണകുമാർഒരു വീട്ടമ്മ
എന്തെല്ലാം നോക്കണം.അയാൾ
അവറ്റ
അത്
അയൽ
അയില
അവൽ
അരി
അച്ചിങ്ങ
അച്ഛൻ
അമ്മ
അമ്മി
അരവ്
അരണ.പ്രണയമില്ലാത്ത
വീട്ടമ്മ
അടുക്കളശബ്ദങ്ങളാൽ
പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം
പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ
വീട്ടമ്മ
അടുക്കളശബ്ദങ്ങളുടെ മറവിൽ
പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം
നിറയ്‌ക്കുന്നുണ്ടാകും.പണ്ട്
സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന്
രണ്ട് തവി കല്ലുപ്പ്
ഒഴക്ക് വെളിച്ചെണ്ണ
ഒരു പിടി പുളി
ഇച്ചിരി കടുക്;
ഇന്ന്
മനസ്സിനു
പിരിയും മുറുക്കവും
പോരാഞ്ഞ്
സീരിയലുകളിൽ നിന്നും
നിത്യവും കടം വാങ്ങുന്നു,
ജീവിതമുറിയിലോടിച്ചെന്ന്
മനസ്സ് നിറയെ തിരുകുന്നു,
സംശയം പോർ...
നവമലയാളി സാംസ്കാരിക പുരസ്കാരം കെ സച്ചിദാനന്ദന്
2019-ലെ നവമലയാളി സാംസ്കാരിക പുരസ്കാരത്തിന് കെ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ലോക കവിതയിലേക്ക് മലയാളത്തെ നയിച്ചവരിൽ പ്രമുഖനായ സച്ചിദാനന്ദൻ കവിതയുടെ ലോകത്ത് അൻപത് വർഷങ്ങൾ പിന്നിട്ടു...
നിന്നെ കാണാൻ തോന്നുമ്പോൾ
ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ്
നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ
ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ
ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക്
ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ്
ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ
കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു
മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ
കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ
ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...
അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സംസ്ഥാന ദ്വിദിന കഥാ ക്യാമ്പ്
നാദാപുരം: അക്ബര്‍ കക്കട്ടിലിന്റ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അമ്പലകുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം യുവകഥാകൃത്തുക്കള്‍ക്കായി സംസ്ഥാന തലത്തില്‍ ദ്വിദിന കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അക്ബര്‍ കക്കട്ടില്‍ അധ്യാപനം നടത്തിയ വട്ടോളി നാഷണല്‍...
2018 ലെ അവനീബാല പുരസ്‌കാരം ഇ സന്ധ്യയ്‌ക്ക്
അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്‌മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 10-ാമത് അവനീബാല പുരസ്‌കാരത്തിന് ഇ. സന്ധ്യ അര്‍ഹയായി. 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.10,000 രൂപയും ശില്പവും പ്രശസ്തിപത്രവും...
അക്ബർ; സ്നേഹലോകം തീർത്ത എഴുത്തുകാരൻ
അതിരുകളില്ലാത്ത സൗഹൃദത്തിന്റെ സ്നേഹ ലോകം തീർത്ത എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ എന്ന് പ്രമുഖ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. സഹൃദയ സാംസ്കാരിക വേദിയും മാതൃഭൂമി ബുക്സും സംയുക്തമായി കക്കട്ടിൽ സംഘടിപ്പിച്ച പുസ്തകോത്സവം' ഉദ്ഘാടനം...
വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.
പ്രസാദ് കാക്കശ്ശേരി''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം
(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു...


