Homeസാഹിത്യം

സാഹിത്യം

ബാലസാഹിത്യകാരന്‍ പി. മധുസൂദനന്‍ അന്തരിച്ചു

പ്രപഞ്ചവും കാലവും, അതിന്നുമപ്പുറം എന്താണ്‌?, മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയ കൃതികളുടെ രചയിതാവും പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലക്കമ്മിറ്റി അംഗവും ആയിരുന്ന പി. മധുസൂദനൻ ഇന്ന് വൈകിട്ട്...

ആ അന്ന്…

ധന്യ ഇന്ദുഞാൻ മരിച്ചെന്ന് നീയറിയുന്ന നിമിഷം പതിവുപോലെ നിർവികാരമായി കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന സുഹൃത്തിനോട് ങ്ഹായെന്ന് അലസ - മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത് നെറ്റി തുടച്ച് ലാപ്ടോപ് തിരക്കിലേക്ക് വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ നേരമൊഴിവിൽ വാട്ട്സാപ്പ് സന്ദേശങ്ങളിൽ എന്തോ തിരയുംരണ്ടു പെഗിന്റെ പിൻബലത്തിൽ രാത്രി വൈകിയെത്തി മേശപ്പുറത്തെ തണുത്ത - ഭക്ഷണം കഴിച്ച് ഭാര്യയുറങ്ങിയെന്നു - റപ്പു വരുത്തി അലമാരയുടെ ഏറ്റവും മുകളിലെ പൊടി പിടിച്ച, നിറം മങ്ങിത്തുടങ്ങിയാ ബ്ലാക്ക്...

വിലാസമില്ലാത്ത കത്തുകൾ

ദിൽറുബ പി. കെ.കത്തുകൾ വരാറുണ്ട് ഓരോ കൊല്ലവസാനവും.. വിലാസം തെറ്റി വിഷയം തെറ്റി വഴി തെറ്റി എന്നും.... അത്തർ മണക്കുന്ന മണൽക്കാറ്റ് അടിക്കുന്ന ഒരു വാപ്പാൻടെ ഖൽബും പേറി വരുന്ന കത്ത്.. പട്ടിണി കരിഞ്ഞ വിയർപ്പ് പൊടിയുന്ന നോട്ട് മണക്കുന്ന മദിരാശിയിൽ നിന്ന് ഏട്ടൻടെ കത്ത്.... ഏതോ ഇല്ലത്തുനിന്നും അടുക്കളകടന്ന് അരങ്ങത്തേക്ക് കുതിക്കുന്ന പുകമണക്കുന്ന കത്ത്.... പേറാനാവുന്നില്ല ഇവയുടെ ഗന്ധങ്ങൾ വലിയ കൈയക്ഷരങ്ങളുടെ വിലാസക്കാരെ കണ്ടുപിടിച്ചേൽപ്പിക്കണം.... അല്ലെങ്കിൽ ഗന്ധങ്ങൾ അവർ മറക്കണം.. കത്തുകൾ മറക്കണം.. എഴുത്ത് മറക്കണം.. മറുപടി മറക്കണം... ഹാ... അങ്ങനെയങ്ങനെ കത്തുകൾ മരിക്കണം...... 

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...

ഇത് ടാഗോർ അദ്ധ്യാത്മികതയ്ക്ക് പ്രസക്തിയുള്ള കാലം – പ്രമോദ് പയ്യന്നൂർ

വിശ്വമാനവികതയ്ക്ക് ഇന്ത്യ നൽകിയ മഹോത ജീവിതസാക്ഷ്യമാണ് രബീന്ദ്രനാഥ ടാഗോർ എന്ന് പ്രമോദ് പയ്യന്നൂർ പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ 78-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും, ഭാഷ സംഗമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ടാഗോർ സ്മരണ...

ആസിഫ…

ഷിജു ദിവ്യദേശം എട്ടുവയസ്സുള്ള ഒരു പെൺകിടാവാകുന്നു..എരിയുന്ന വെയിലിൽ..  ട്രാഫിക് സിഗ്നലുകളിൽ നിങ്ങളുടെ അക്ഷമയ്ക്ക് നേരെ ബലൂൺ നിറങ്ങളോ പാവക്കണ്ണുകളോ നീട്ടി അമർഷം വാങ്ങി നിൽക്കുന്നത് അവളാണ്.തീവണ്ടിച്ചക്രങ്ങൾ ശ്രുതിയിട്ട ഉച്ചമയക്കത്തിന്റെ മടുപ്പിന്മേൽ വാക്കും വരിയും ചതഞ്ഞ ഒരു ഹിന്ദിപ്പാട്ടുമായി വന്നു കൈനീട്ടുന്നതുമവൾ തന്നെ.വിളർച്ചയും വരൾച്ചയും ഭേദിച്ചു പൊടുന്നനെ വന്ന തീണ്ടാരിച്ചോരയിൽ തുണിയില്ലായ്‌മയാൽ മണ്ണു പൊത്തിയടച്ച കാലിടുക്കും അവളുടേത്.ഒരു...

സാഹിതി സാഹിത്യോത്സവം നാളെ മുതൽ; പെരുമാൾ മുരുകൻ പങ്കെടുക്കും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 'സാഹിതി' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 6, 7 തീയ്യതികളിൽ ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത്. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ നാളെ...

ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ

രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...

ആൽക്കെമിസ്റ്റ്

വായന സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്....
spot_imgspot_img