Homeസാഹിത്യം
സാഹിത്യം
ആസിഫ…
ഷിജു ദിവ്യദേശം
എട്ടുവയസ്സുള്ള
ഒരു പെൺകിടാവാകുന്നു..എരിയുന്ന വെയിലിൽ..
ട്രാഫിക് സിഗ്നലുകളിൽ
നിങ്ങളുടെ അക്ഷമയ്ക്ക് നേരെ
ബലൂൺ നിറങ്ങളോ
പാവക്കണ്ണുകളോ നീട്ടി
അമർഷം വാങ്ങി നിൽക്കുന്നത് അവളാണ്.തീവണ്ടിച്ചക്രങ്ങൾ ശ്രുതിയിട്ട
ഉച്ചമയക്കത്തിന്റെ മടുപ്പിന്മേൽ
വാക്കും വരിയും ചതഞ്ഞ
ഒരു ഹിന്ദിപ്പാട്ടുമായി വന്നു
കൈനീട്ടുന്നതുമവൾ തന്നെ.വിളർച്ചയും വരൾച്ചയും ഭേദിച്ചു
പൊടുന്നനെ വന്ന
തീണ്ടാരിച്ചോരയിൽ
തുണിയില്ലായ്‌മയാൽ
മണ്ണു പൊത്തിയടച്ച
കാലിടുക്കും അവളുടേത്.ഒരു...
മരണം വേരുകളാഴ്ത്തിയ കവിത
നിധിന്‍.വി.എന്‍പിന്നെ നീ മഴയാകും
ഞാന്‍ കാറ്റാകും.
നീ മാനവും ഞാന്‍ ഭൂമിയാകാം .
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ .
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം.(1992)കാരണം ദുരൂഹമായി തുടരുന്ന ആത്മഹത്യയായിരുന്നു നന്ദിതയുടേത്. അസാധാരണമായ കാവ്യ...
മറ്റാരുടെയോ പല്ലാണ് വായ
കവിത
വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ
വാഷ്ബേസിനു മുമ്പിൽ നിന്ന്
തേക്കുന്നത് പോലല്ല
മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ
മുറ്റത്തോളം പോന്ന പറമ്പാണത്
ഒരോ പല്ലും ഓരോ ചെടിയാണ്
മുക്കും മൂലയുമാണ്
അതിന്റെ ഇലയും നിറവും നിലവും
വെവ്വേറെയാണ്
തൊട്ടു നിൽക്കുന്ന അടുപ്പം ഉണ്ട്.
നാവു പോലൊരാൾ...
സാംസ്കാരിക സംഗമമായി ഷൗക്കത്തിന്റെ പുസ്തക പ്രകാശനം
തിരൂര്‍: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം തിരൂര്‍ നൂര്‍ ലെയ്ക്കില്‍ വെച്ചു നടന്നു. ഷൗക്കത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒട്ടനേകം പേര് ഒന്നിച്ച പ്രകാശനച്ചടങ്ങ് സാംസ്കാരിക സംഗമമായിമാറുകയായിരുന്നു. നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി...
പര്യായപദങ്ങള്‍
ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...
ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഷൊർണൂർ : 2017 ലെ ഞെരളത്ത് കലാശ്രമം പുരസ്കാരങ്ങൾക്ക് വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ തെരഞ്ഞെടുത്തു. കേവലം കലോപാസനയോ സാമൂഹ്യസേവനമോ ചെയ്ത് പേരെടുക്കാൻ മാത്രം ശ്രമിക്കുന്നവർക്കുള്ളതല്ല ഞെരളത്തിൻറെ പേരിലുള്ള പുരസ്കാരങ്ങളെന്നും മറിച്ച് സ്വന്തം പ്രവർത്തനമേഖലയിൽ...
കള്ളിപ്പെണ്ണ്
അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന്
ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍
എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ
അസ്ത്രങ്ങളുണ്ടാകും
നിന്റെ ആഭിചാര സഞ്ചിയില്‍?
ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍
ഏത് കല്ലില്‍ രാകിയാണ് നീ
ധൈര്യം കൂട്ടിയത് ?!
എന്നാലും ഈ പട്ടാപ്പകല്‍,
നിനക്കെവിടന്നാണ് പെണ്ണേ
ഉള്ളില്‍ കയറി
എന്റെ...
‘ഗോസ് ഓണ്‍ കണ്‍ട്രി’ പ്രകാശനം
കോഴിക്കോട്: എസ് നവീന്‍ രചിച്ച 'ഗോസ് ഓണ്‍ കണ്‍ട്രി' കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പികെ പാറക്കടവില്‍ നിന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ പ്രേമനാഥ്...
രണ്ടാമൂഴക്കാരന്റെ കഥ
(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...
പൊടുന്നനെ അവർ…
ബിനീഷ് പുതുപ്പണംആരെയും കാത്തിരിക്കാനില്ലാതെ
വിരസമാം വൈന്നേരമൊരിക്കൽ
അവളങ്ങിനെയിരിക്കുന്ന നേരം
നെഞ്ചുലച്ച് കടന്നു വരുന്നു ഒരാൾ.ആലയിൽക്കിടക്കുoപൈക്കുട്ടി
പരിചയം ഭാവിച്ച് തലകുലുക്കുന്നു.
മുറ്റത്തുകളിക്കുന്ന പേരക്കുട്ടികൾ
ആരെന്നറിയാതെ ചിണുങ്ങുന്നു.പെട്ടന്നു കടന്നു വന്ന
ഓർമയുടെ വെയിലേറ്റ്
അവളുടെ കണ്ണിലെ
ആകാശം തെളിയുന്നു.
കാലം ചുളിവു ചുട്ടികൾ കുത്തിയ മുഖത്ത്
നേരം പരപരാ വെളുത്ത പോലെ
പുഞ്ചിരി...


