Homeസാഹിത്യം
സാഹിത്യം
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...
മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍
(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍ ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്‍ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള്‍ മറ്റൊരു കറുപ്പനെക്കൂടി...
അവസാനത്തെ ക്ഷണക്കത്ത്
സുബൈർ സിന്ദഗി
പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ്
പുതിയ വീട് താമസം
തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല
എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ
ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക്
എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല
ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...
ചിരിയുടെ തമ്പുരാൻ, ചിന്തയുടെയും
നിധിൻ.വി.എൻ“ഇവിടെ കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം” എന്നു ചിന്തിച്ച എഴുത്തുകാരനാണ് സഞ്ജയന്‍. 1903 ജൂണ്‍ 13-നു തലശ്ശേരിക്കടുത്ത് ജനിച്ച മൂര്‍കോത്തു രാമനുണ്ണി നായരുടെ തൂലികാനാമമാണ് സഞ്ജയന്‍. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം കേരളം...
കളവും ജീവിതവും
സന്ധ്യ ഇ.ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു
മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല
ചില കളവുകളിലാണ് ജീവിതം
മുന്നോട്ടു പോകുന്നതെന്ന്
പ്രണയത്തെപ്പോലെ തീവ്രമായി
മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...
ഗാന്ധി മാര്‍ഗ്ഗം
രാജേഷ് ചിത്തിരആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട
ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്പരസ്പരം നോക്കിയിരിക്കെ
ഞാന്‍ പറഞ്ഞു;
താങ്കളെ അനുകരിക്കുകയായിരുന്നു.ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു.
അദ്ദേഹത്തിന്റെ മോണ തിളങ്ങി.പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി
ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍
ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിഅതേ തിളങ്ങുന്ന മോണകള്‍
ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം
മക്കക്കെല്ലാം...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
‘മീശ’ നോവലിനെതിരെയുള്ള ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും...
ഇരകളുടെ ഇതിഹാസം
അക്ഷയ് പി. പി.അതിനുശേഷം*
പകലിനും രാത്രിക്കുമിടയിലുള്ള
ഏതോ ഒരു ഗ്രഹത്തിൽ വച്ച്,
അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ
രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം
മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ
പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ
മരണപ്പെട്ടുപോയൊരു കവിയുടെ
ആത്മാവുപോലസ്വസ്ഥമാകും
അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി,
വിഷാദഭരിതമായൊരു പുരാതന
നഗരമാകുന്നതും,അതിനകത്തവൾ
ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...
അവൾ
ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച്
അവളെന്നോട്
വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ
വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട്
പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും
നെഞ്ചിൽ തിമിർത്തിരുന്ന
നിന്റെ വിരലുകളിലെ താളം
ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ
നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം
അതേ സുഷിരത്തിലൂടെ
ഉരുകിയൊലിച്ച്
പടർന്നു കയറുകയായിരുന്നു.ആത്മ...


