Homeസാഹിത്യം

സാഹിത്യം

ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും

എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം. സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും   സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...

ടാഗോര്‍ സ്മരണ ഭാരത് ഭവനില്‍ നടന്നു

തിരുവനന്തപുരം : കവി, തത്ത്വ ചിന്തകന്‍‍, ദൃശ്യ കലാകാരന്‍‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്‍റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നല്‍കുകയും ചെയ്ത...

“ബഷീറിന് മുമ്പും ശേഷവും ഭാവുകത്വം”- സാഹിത്യ ശിൽപ്പശാലയ്ക്ക് ഏപ്രിൽ 11 ന് തുടക്കം

കോഴിക്കോട് സർവകലാശാല ബഷീർ ചെയറിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാം ക്ലാസ്സിനു മുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 3 ദിവസത്തെ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രിൽ 11,12, 13 തീയതികളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കും. "ബഷീറിന്...

അങ്ങനെ ഞാൻ ഒരു പൂവിന്റെ കാമുകനായി

ജിബിന്‍ എബ്രഹാംഞാനും അവളും സംസാരിക്കുകയായിരുന്നു, അരികിൽ ഒരു പൂവിനെ കണ്ടു.അവൾ ചോദിച്ചു എന്നോടോ പൂവിനോടോ ഏറ്റവും ഇഷ്ടം. ഉത്തരം പൂവിനോട്...അവൾ പോയി, പൂവ് ചോദിച്ചു - അവൾ പോയല്ലോ? അവൾ പോയി, പ്രണയം പോയില്ല. പൂവ് ചിരിച്ചു!അവൾ തിരികെ വന്ന് - ആ പൂവ് പറിച്ചു, അവളുടെ കൈയ്യിൽനിന്ന്...

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരിതെളിഞ്ഞു

മുഹമ്മദ് കന്‍സ്കോഴിക്കോട്: സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യോത്സവം...

പുതിയ കവിത

ഷഹൽ സാദിഖ്സമാശ്വാസ വാക്കുകളുമായി അന്നാരും എന്റെയടുത്തേക്ക് വരേണ്ടതില്ല.വേണമെങ്കിൽ അവസാനത്തെ അത്താഴം പോലെയൊന്ന് കൂടാം, അതിന് ശേഷവും ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ പ്രണയത്തെ മാത്രമാണ്.ഹൃദയത്തിലെപ്പഴേ അതിന് മരണം സംഭവിച്ചു എന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്.തികട്ടി വരുന്ന ഓർമകൾക്കിടയിലൂടെ ഞാനവിടം സന്ദർശിക്കാറുണ്ട്.ഒരു നേരം നിശബ്ദമായി നിന്ന് പ്രാർത്ഥിക്കാറുണ്ട് അത്രയും മതി. കൂടുതലായൊന്നും ആഗ്രഹിക്കരുത്.മെയ്മാസപ്പൂക്കൾക്ക് മണ്ണിൽ വീണാത്മഹത്യ ചെയ്യാൻ മറ്റൊരു കാരണം കൂടിയായി എന്നറിഞ്ഞതിൽ...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...

ഒറ്റയാത്രികൻ

ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി. എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു. ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ. ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി. ആദ്യം കയറിയ...

ഇടവേളകളിൽ

അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...! രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....! ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...! സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. ! മത്തു പിടിപ്പിക്കുന്ന...

അയനം – സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം സി.എസ്. ചന്ദ്രികയ്ക്ക്

അയനം - സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം സി.എസ്.ചന്ദ്രികയ്ക്ക്. 'എന്റെ പച്ചക്കരിമ്പേ' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്‌. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും, ഡോ. എന്‍.ആര്‍. ഗ്രാമ പ്രകാശ്,...
spot_imgspot_img