Homeസാഹിത്യം
സാഹിത്യം
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പന്ത്രണ്ടാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് നവാഗത പ്രതിഭകളിൽ നിന്ന് രചനകൾ ക്ഷണിച്ചു. 2018-ൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് പരിഗണിക്കുക. സമാന്തര കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്...
പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരം പ്രഖ്യാപിച്ചു
ചേലേമ്പ്ര: പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകരുടെ കഥ, കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല )...
കുന്നിൻമോളിലെ രാത്രി
സുനിത ഗണേഷ്കുന്നിൻമോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ
മഞ്ഞു തുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻ കണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി,
മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്...
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ
മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ,
പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ......
വരമ്പുകൾ
ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം
വകഞ്ഞു കെട്ടിയത്
ചാലൊഴുകീടുന്നവയെ
നടപ്പാതകളെ
പുൽച്ചെടി കൂട്ടങ്ങളെ
ചികഞ്ഞും പകുത്തും
എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും
അതിനു മീതെ വരമ്പുകളായ്
പണിപ്പെട്ട് കെട്ടിയ
വരമ്പുകളുമാ പെയ്ത്തിൽ
ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട്
അതേ ഓരത്ത് തന്നെ
വരമ്പിന്റെ രൂപം മാറി
കെട്ടിന്റെ മട്ടും മാറി
തലപ്പാവണിഞ്ഞ്
കണ്ണു മുറുകെ കെട്ടി
ചിതലരിക്കാതെ
കെട്ടി...
രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും
രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...
വെളിച്ചത്തിലേക്ക് തിരിച്ചു നിർത്തിയവന്
സ്മിത ഗിരീഷ്തമ്പുരാനേ....
ഇരുട്ടറകളുടെ ഇടുക്കങ്ങളിൽ
നിന്നും, കൈപിടിച്ചിറക്കി,
സൂര്യനു നേരേ നീയെന്നെ-
തിരിച്ചു നിറുത്തിയപ്പോൾ
എന്റെ കണ്ണുകൾക്ക് വെളിച്ചം
വഴങ്ങുന്നേയുണ്ടായിരുന്നില്ല....
എങ്കിലും, തമ്പുരാനേ...
നിന്റെ കണ്ണുകളുടെ തണലിലേക്ക്
ചേർന്നു നിന്നു കൊണ്ടു
ഒരു നിമിഷം കറക്കം നിലച്ച പോലെ
തോന്നിച്ച ഭൂമിയിലേക്ക്
ഞാൻ കാലുറപ്പിച്ചു വെച്ചു.... !
തമ്പുരാനേ,
മുതുകിൽ തീമുദ്ര
പതിപ്പിക്കപ്പെട്ടൊരു
അടിമപ്പെണ്ണായിരുന്നു ഞാൻ...
ഒരു...
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...
അസ്തമയം കാത്ത്
സ്‌റ്റെഫിന്‍ നാരായണ്‍സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു
അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ
ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു
ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക്
കാലമെന്റെ കോലം കെടുത്തി
സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയിഅന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും
ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്.
ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍
ചാരായം നുകര്‍ന്നപ്പോള്‍
എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ
ചവര്‍പ്പ് തുല്യമായി
അവളിലെ...
മനുഷ്യത്വമാണ് എന്‍റെ മതം: തസ്ലീമ നസ്രിൻ
ശരണ്യ. എം ചാരുവിവാദങ്ങൾക്കും വെല്ലുവിളികൾക്കും ഭീഷണികൾക്കും ശേഷം തസ്ലീമ നസ്രിൻ വീണ്ടും ഒരിക്കൽ കൂടി കേരളത്തിൽ എത്തി. 'സ്പ്ലിറ്റ് ഓഫ് എ ലൈഫ്' എന്ന അവരുടെ പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്...
വിചാരണ
കവിത
കരീം മലപ്പട്ടംനിങ്ങൾ
ആൾക്കൂട്ടം എന്ന
കോടതിക്ക് മുന്നിൽ
അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ?ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി
നിങ്ങൾക്കെന്നെ ജുനൈദ് എന്നോ
മുഹമ്മദ് അഖ്‌ലാഖ് എന്നോ
അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം.വഴിയരികിൽ തൂറിയതിന്റെ പേരിൽ
കൊല്ലപ്പെട്ട ഒന്നര വയസുകാരൻ
ഭഗവാനെന്നോ
പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ
തല്ലിപ്പഴുത്ത മാങ്ങപോലെ...


