Homeസാഹിത്യം
സാഹിത്യം
അദൃശ്യതയുടെ ശേഷിപ്പുകൾ
വായന
റിയാസ് കളരിക്കൽ
എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...
ജീവിതത്തിന്റെ പര്യായപദങ്ങൾ
ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും....
സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)
ഡോ. രോഷ്‌നി സ്വപ്ന
""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് "
ഫ്രിദ കാഹ്‌ലോസാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടുത്തെ കാറ്റും വെയിലും മഴയും
പുഴയും അതേറ്റു ചിരിച്ചിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന
കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ
മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും
ഞാനറിഞ്ഞില്ല,
ഇത് ചിരിക്കുന്ന മനുഷ്യരുടെ...
കർക്കിടകവാവ്
പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ
നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി....
പിതൃക്കൾക്കുനീട്ടുമ്പോൾ...
നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന്
അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ...
നമ്മൾ തീർത്തും അപരിചിതരായിരുന്നു..!
നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്,
അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ
ഓർമ്മയുദിചില്ലയിരിക്കാം...
പണ്ട് അതെ...
ഭൂപടം
സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ
ലോകഭൂപടം
ചുവരിൽ തൂക്കിയിട്ട്
ടീച്ചറ് പറഞ്ഞു
നമ്മളെ ഈ ഭൂമിയെ പരത്തി
വെച്ചാൽ ഇതുപോലിണ്ടാവും..
കൊള്ളാം..കൊള്ളാം..
ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും?
ടീച്ചറൊന്നു പതറി
ഇന്ത്യയെന്ന് പറയണോ?
ഇവിടെയാണ് നാമെന്ന്
ഇന്ന് പറഞ്ഞാൽ ചിലപ്പോ
നാളെ അവര് പറയില്ലേ
ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..!
എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
വിചാരണ
കവിത
കരീം മലപ്പട്ടംനിങ്ങൾ
ആൾക്കൂട്ടം എന്ന
കോടതിക്ക് മുന്നിൽ
അന്തിമ വിചാരണ നേരിട്ടിട്ടുണ്ടോ?ഞാൻ ഝാര്‍ഖണ്ഡുകാരൻ തബ്രീസ് അൻസാരി
നിങ്ങൾക്കെന്നെ ജുനൈദ് എന്നോ
മുഹമ്മദ് അഖ്‌ലാഖ് എന്നോ
അനാഫ് എന്നോ നാസിഫ് എന്നോ വിളിക്കാം.വഴിയരികിൽ തൂറിയതിന്റെ പേരിൽ
കൊല്ലപ്പെട്ട ഒന്നര വയസുകാരൻ
ഭഗവാനെന്നോ
പച്ചമാങ്ങ പറിച്ചതിന്റെ പേരിൽ
തല്ലിപ്പഴുത്ത മാങ്ങപോലെ...
മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ
(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം.
1979...
പ്രിയപ്പെട്ട ഗാബോ
വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...


