Homeസാഹിത്യം
സാഹിത്യം
കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം
(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു...
പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...
തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ ക്ഷണിക്കുന്നു
മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.ചെറുചിരിയായ് ചുണ്ടിൽ...
ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സാഹിത്യപുരസ്‌കാരം അഖിലയ്ക്ക്
നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ സാഹിത്യ പുരസ്‌കാരം അഖിലയ്ക്ക്. 'സ്വപ്‌നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാര്‍ച്ച് അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.റിവ്യൂ വായിക്കാം:
https://athmaonline.in/swapnangal_neyyunna_penkutti/
ഇലകൾ എഴുതിയ മരം
നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ
കയറി വരുന്ന ഇലകളെപ്പോലെ
അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന്
ഒരു കവിതയിലിരിക്കുന്നു.
മരം
പഴുത്തില കൊഴിക്കും പോലെ
വയസ്സുചെന്ന അക്ഷരങ്ങളെ
കവിത
വെട്ടിക്കളയുന്നു.
ഇലകൾ
വന്നും പോയുമിരിക്കെ,
മരം മരമായിത്തന്നെ നിൽക്കുന്നു.
പഴം തിന്നാനാഗ്രഹിച്ചു
തൈ നട്ട ഒരുവൻ
മരത്തിനു വളമായി
നിവർന്നു കിടക്കുന്നു..ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...
‘മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ – 2017’ പ്രകാശിതമായി
തൃശ്ശൂര്‍: നാല്‍പ്പത്തേഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ - 2017' പ്രകാശിതമായി. ഒക്ടോബര്‍ 16ന് തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് പ്രശസ്ത നടന്‍ ഇര്‍ഷാദ് അനു പാപ്പച്ചന് പുസ്തകം നല്‍കി പ്രകാശന...
മാരാർ, ഭാഷയുടെ മേള പെരുക്കം
നിധിൻ.വി.എൻസദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ...
പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരം പ്രഖ്യാപിച്ചു
ചേലേമ്പ്ര: പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകരുടെ കഥ, കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല )...
മണ്ണെടുക്കും മുമ്പ്
സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം..
ഈ ശൈത്യത്തിലും
അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള
ചോരയുടെ ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന് കാതടിപ്പിച്ച് നോക്കൂ..
പൂർവികരുടെ പോരാട്ടത്തിന്റെ
കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും
സംയമനത്തിന്റെയും ഭാഷയില്ലാത്ത
മിമ്പറിന്റെ ധ്വനികൾ കേൾക്കാം..
ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും
ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു
പടക്കളത്തിലേക്കയച്ച
ഉമ്മമാരുടെ...
എസ് കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിഷാന്ത്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സാഹിത്യ ലോകത്തെയും സോഷ്യൽ മീഡിയയെയും പിടിച്ചുലച്ച കവിതാ വിവാദം പുതിയ വഴിത്തിരിവിൽ. എസ് കലേഷിന്റെ കവിത തന്റെ പേരിൽ അച്ചടിച്ച് വന്നതിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് കേരളവർമ്മ കോളേജിലെ...


