Homeസാഹിത്യം
സാഹിത്യം
ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന്
28-ാമത് ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന് ലഭിച്ചു. ‘കുറുക്കന്‍ മാഷിന്റെ സ്കൂള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍...
എന്റെ നാമത്തിൽ
എം. ജീവേഷ്
പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ നെഞ്ചിലേക്കു തന്നെ
ഉന്നം വെക്കൂ.പള്ളികളും വീടുകളും ഓർമ്മകളും
ഇടിച്ചു നിരത്താനായി
തയ്യാറാക്കിയ ബുൾഡോസർ
എന്റെ തലച്ചോറിലൂടെ കയറ്റൂ.ചരിത്രത്തിലില്ലാത്ത രാമനെയോ
ചരിത്രത്തിലുള്ള...
എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പതിനെട്ട് വയസ്സു വരെയുള്ളവരുടെ ഏത് സാഹിത്യശാഖയിലുള്ള കൃതിയും അയക്കാം. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ...
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
സാഹിത്യ വേദിയിലൂടെ അതി ജീവിക്കും കഥയുടെ ‘ശില്പ’ഭംഗി
ശ്രീനാഥ് ചീമേനിഎന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അക്ഷരങ്ങള്‍ കൊണ്ട് അതിജീവിച്ച ശില്പ ഇനി മുതല്‍ കഥാകാരിയായി അറിയപ്പെടും. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദി പ്രസാധനം ചെയ്യുന്ന ശില്പ കെ.ബി യുടെ കഥാസമാഹാരം 'നിറഭേദങ്ങള്‍' മാര്‍ച്ച്...
ഒറ്റയാത്രികൻ
ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി.
എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു.
ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ.
ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി.
ആദ്യം കയറിയ...
പര്യായപദങ്ങള്‍
ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...
വിരല്‍പ്രണയം
വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി
ഒരാള്‍ പ്രേമത്തിലായി.
അയാള്‍ ആദ്യം കണ്ടതും
പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ.
ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച്
റസ്റ്റോറന്റിലെ മേശപ്പുറത്ത്
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വിരല്‍ത്തുമ്പ്.
എവിടെയൊക്കെയോ
മുട്ടി നോക്കുന്നുണ്ടായിരുന്നു,
തൊട്ടു നോക്കുന്നുണ്ടായിരുന്നു.
മതിലുകള്‍ക്കപ്പുറത്തേയ്ക്ക്
ഏന്തി നോക്കുന്നുണ്ടായിരുന്നു.
ആഴങ്ങള്‍ക്കുള്ളിലേയ്ക്ക്
എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്.
ആ സൗന്ദര്യത്തിന്റെ...
നിന്നെ കാണാൻ തോന്നുമ്പോൾ
ജുനൈദ് അബൂബക്കര്‍നീ കൂടെയില്ലാത്തസമയത്താണ്
നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ
ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ
ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക്
ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകുംനീയവിടെക്കാണില്ലന്നെനിക്കുറപ്പാണ്
ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ
കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു
മത്സ്യകന്യക കയറിവന്ന് വെയിൽകായുംനനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ
കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കുംതമ്മിൽ പരിചയമില്ലാത്തവരെപ്പോലെ
ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കുംഅവളവിടെയുണ്ടോയെന്ന്...
പ്രിയപ്പെട്ട ഗാബോ
വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...


